<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-1307832097233622181</id><updated>2012-02-16T18:06:00.360+05:30</updated><category term='Wi Max'/><category term='Android'/><category term='Rock melt'/><category term='MNP'/><title type='text'>നവതീരം</title><subtitle type='html'>നിങ്ങള്‍എന്റെ ചിന്തകളെ ചെത്തിമിനുക്കുക
അവയുടെ ചോരത്തുള്ളികളോടു നിര്‍ലോഭം പ്രസംഗിക്കുക
ഒരു ചെറിയ കിളിക്കൂടാണെന്നും
കിളിയുടെ ചിറകുകള്‍ മനൊഹരമായിരിക്കണമെന്നും
പതറാത്ത നോട്ടങ്ങളിലൂടെ പറഞ്ഞുതരിക..നിയതി</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://navatheeram.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default?max-results=100'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>31</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-1307832097233622181.post-5723209616608151155</id><published>2011-06-04T14:14:00.004+05:30</published><updated>2011-06-06T12:11:29.114+05:30</updated><category scheme='http://www.blogger.com/atom/ns#' term='Wi Max'/><title type='text'>വൈ മാക്സ്  യുഗത്തിലേക്ക്...</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;div align="right" style="margin: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span class="Apple-style-span" style="font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-size: large;"&gt;&lt;span class="Apple-style-span" style="line-height: 22px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="SubHeading" style="font: bold 15pt/13pt Meera, Rachana_w01, AnjaliOldLipi, Kartika; margin: 0px; padding-bottom: 0px; padding-left: 0px; padding-right: 0px; padding-top: 0px; text-transform: none;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="BodyText" style="border-top: medium none; font: 14pt/13pt Meera, Rachana_w01, AnjaliOldLipi, Kartika; text-transform: none;"&gt;&lt;div align="center"&gt;&lt;img border="0" src="http://images.mathrubhumi.com/images/2010/Feb/23/00175_150420.jpg" style="border-bottom-style: none; border-left-style: none; border-right-style: none; border-top-style: none;" /&gt;&lt;/div&gt;&lt;/div&gt;&lt;div class="Intro" style="font: oblique 13pt/15pt Meera, Rachana_w01, AnjaliOldLipi, Kartika; text-transform: none;"&gt;&lt;br /&gt;&lt;br /&gt;കൊച്ചിയുള്‍പ്പടെ കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം നൂതന വൈമാക്‌സ് സാങ്കേതം വഴിയുള്ള അതിവേഗ വയര്‍ലെസ്സ് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുന്നു. പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. ആണ് നാലാം തലമുറ (4G) ഇന്റര്‍നെറ്റ് സേവനമായ മൊബൈല്‍ വൈമാക്‌സുമായി രംഗത്തു വരുന്നത്.&amp;nbsp;&lt;/div&gt;&lt;div class="BodyText" style="border-top: medium none; font: 14pt/13pt Meera, Rachana_w01, AnjaliOldLipi, Kartika; text-transform: none;"&gt;&lt;br /&gt;&lt;br /&gt;വേള്‍ഡ് വൈഡ് ഇന്റര്‍ഓപ്പറബിലിറ്റി ഫോര്‍ മൈക്രോവേവ് ആക്‌സസ് (WiMAX) എന്ന ഐ.പി. അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്ഷനാണ് വൈമാക്‌സ്. ലഭ്യമായ വയര്‍ലെസ് കണക്ഷനുകളില്‍ ഏറ്റവും മികച്ചതും നവീനവുമായ സാങ്കേതികവിദ്യയാണിത്. വലിയ (20 MHz ബാന്‍ഡ്‌വിഡ്ത്ത്) സ്‌പെക്ട്രം ഉപയോഗപ്പെടുത്തുന്നതിനാല്‍ ഈ സാങ്കേതം നിലവിലുള്ള 3G (5 MHz) യെ അപേക്ഷിച്ച് മികവുറ്റതാണ്. സാങ്കേതികമായി 72 Mbps വരെ വേഗമുള്ള വയര്‍ലെസ്സ് കണക്ഷനുകള്‍ വൈമാക്‌സ് വഴി സാധ്യമാണ്.&lt;br /&gt;&lt;img align="left" border="0" hspace="10" src="http://images.mathrubhumi.com/images/2010/Feb/23/00175_150421.jpg" style="border-bottom-style: none; border-left-style: none; border-right-style: none; border-top-style: none;" vspace="10" /&gt;&lt;br /&gt;കുറഞ്ഞ ചിലവില്‍ എപ്പോഴും കണക്ടഡ് ആയ അതിവേഗ ഇന്റര്‍നെറ്റ് ബന്ധമാണ് ഇതുവഴി യാഥാര്‍ത്ഥ്യമാവുക. നാലാം തലമുറ സാങ്കേതികവിദ്യ എന്ന നിലയില്‍ 3G യെ അപേക്ഷിച്ച് മൂന്നു മടങ്ങ് മികച്ച സേവനമാണ് വൈമാക്‌സില്‍ നിന്നും പ്രതീക്ഷിക്കപ്പെടുന്നത്. മൊബൈല്‍ വിനോദത്തിന് വലിയ സാധ്യതകളാണ് ഇത് മുന്നോട്ടു വെയക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും തിരഞ്ഞെടുത്ത പട്ടണങ്ങളിലും വൈമാക്‌സ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് 900 ബേസിക് ട്രാന്‍സ്മിറ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ബി.എസ്.എന്‍.എല്‍. ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 450 സ്‌റ്റേഷനുകള്‍ ഉടന്‍ നിലവില്‍ വരും. ഇതില്‍ ആദ്യത്തെ 25 സ്‌റ്റേഷനുകള്‍ ഉത്ഘാടന ദിവസം മുതല്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഈ മേഖലയില്‍ 100 കോടി രൂപയാണ് കേരളത്തില്‍ ബി.എസ്.എന്‍.എല്‍. മുതല്‍ മുടക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;br /&gt;കേരളത്തിനകത്ത് ഒതുങ്ങുന്ന റോമിങ് സൗകര്യമേ ഇപ്പോള്‍ ഉണ്ടാവൂ. 37Mbps വേഗം വരെ ഇവിടെ സാധ്യമാണെങ്കിലും തുടക്കത്തില്‍ കുറഞ്ഞത് 512 Kbps വേഗം ഉറപ്പാക്കുന്നതും 2Mbps വരെ വേഗം ലഭ്യമാക്കുന്നതുമായ രണ്ട് തരം കണക്ഷനുകള്‍ ഇവിടെ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ രണ്ട് തരം കണക്ഷനുകള്‍ 999 രൂപയുടെ ഹോം പ്ലാനും 1999 രൂപയുടെ ബിസിനസ് പ്ലാനും ആണ്. രണ്ടും അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് ലഭ്യതയാണ് നല്‍കുക. ഹോം പ്ലാനിന് 5 എം.ബി. സ്ഥലമുള്ള 2 ഇമെയില്‍ വിലാസങ്ങളും ബിസിനസ് പ്ലാനിന് 5 ഇമെയില്‍ വിലാസങ്ങളും ലഭ്യമാക്കും. കണക്ഷനെടുക്കുമ്പോള്‍ ഒരു മാസത്തെ വാടക മുന്‍കൂറായി നല്‍കണം. ബിസിനസ് പ്ലാന് ഒരു സ്റ്റാറ്റിക് ഐ.പി. വിലാസം കൂടി ലഭിക്കും.&lt;br /&gt;&lt;br /&gt;&lt;br /&gt;യു.എസ്.ബി., ഇന്‍ഡോര്‍ ടൈപ്പ് മോഡം, ഔട്ട്‌ഡോര്‍ ടൈപ്പ് മോഡം എന്നിങ്ങനെ ഉപഭോക്താവിന് മൂന്നുതരം അക്‌സസ് ഉപകരണങ്ങള്‍ ലഭ്യമാണ്. മോഡം വാടകയക്ക് എടുക്കാനുദ്ദേശിക്കുന്നവര്‍ യു.എസ്.ബി യ്ക്ക് 30 രൂപയും മോഡത്തിന് 40 രൂപയും പ്രതിമാസ വാടക നല്‍കിയാല്‍ മതി. ഇത് നിലവിലെ നിരക്കിനെ അപേക്ഷിച്ച് ലാഭകരമാണ്. മോഡം വിലയ്ക്ക് വാങ്ങുന്നവര്‍ യു.എസ്.ബി. യ്ക്ക് 2800 രൂപയും ഇന്‍ഡോര്‍ മോഡത്തിന് 4200 രൂപയും ഔട്ട്‌ഡോര്‍ മോഡത്തിന് 5000 രൂപയും നല്‍കണം.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;img border="0" src="http://images.mathrubhumi.com/images/2010/Feb/23/00175_150422.jpg" style="border-bottom-style: none; border-left-style: none; border-right-style: none; border-top-style: none;" /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;കെട്ടിടങ്ങള്‍ നിറഞ്ഞ നഗരപ്രദേശങ്ങളില്‍ ബേസ് സ്‌റ്റേഷനുകളില്‍ നിന്നും രണ്ടര കിലോമീറ്റര്‍ പരിധിയിലും, തടസങ്ങള്‍ കുറഞ്ഞ മേഖലകളില്‍ 8 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 15 കിലോമീറ്റര്‍ പരിധിയിലും വൈമാക്‌സ് സിഗ്‌നല്‍ ലഭ്യമാവുമെന്ന്പറയുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;വൈമാക്‌സ് വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന് പ്രത്യേക ടെലിഫോണ്‍ കണക്ഷന്‍ ആവശ്യമില്ല. ഉയര്‍ന്ന വേഗമുള്ള ഫിക്‌സ്ഡ്, മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ക്കു പുറമെ, വോയ്‌സ് ഓവര്‍ ഐ.പി., മൊബൈല്‍ ടിവി, മൊബൈല്‍ വീഡിയോ, മൊബൈല്‍ ഗെയിമിങ്, ഓണ്‍ലൈന്‍ ഗെയിമിങ്, ടെലിമെഡിസിന്‍, മൊബൈല്‍ ജിയോലൊക്കേഷന്‍ ആപ്ലിക്കേഷനുകള്‍, വീഡിയോ / ഡാറ്റ അധിഷ്ഠിത സേവനങ്ങള്‍, വെര്‍ച്വല്‍ െ്രെപവറ്റ് നെറ്റ്‌വര്‍ക്കുകള്‍, വിദൂര വിദ്യാഭ്യാസം, വെബ് 2 സര്‍വീസുകള്‍, ഓഡിയോ വീഡിയോ സ്ട്രീമിങ്, ഫിക്‌സ്ഡ് ടിവി ഓവര്‍ ഐ.പി. തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ വൈമാക്‌സ് വഴി ലഭ്യമാക്കാന്‍&amp;nbsp;കഴിയും.&lt;/div&gt;&lt;div class="BodyText" style="border-top: medium none; font-family: Meera, Rachana_w01, AnjaliOldLipi, Kartika; font-style: normal; font-variant: normal; line-height: 13pt; text-transform: none;"&gt;&lt;span class="Apple-style-span" style="font-family: Tahoma, Verdana, Arial; line-height: normal;"&gt;&lt;span class="Apple-style-span" style="font-size: xx-small;"&gt;Courtesy: Mathrubhumi&amp;nbsp;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: xx-small;"&gt;sunilparavur.&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-5723209616608151155?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/5723209616608151155/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=5723209616608151155' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5723209616608151155'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5723209616608151155'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2011/06/blog-post.html' title='വൈ മാക്സ്  യുഗത്തിലേക്ക്...'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-5698491582257229913</id><published>2011-03-21T20:31:00.000+05:30</published><updated>2011-03-21T20:31:47.059+05:30</updated><category scheme='http://www.blogger.com/atom/ns#' term='Android'/><title type='text'>ആന്‍ഡ്രോയിഡ് ബഹിരാകാശത്തും..</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;a href="http://sites.google.com/site/niyathymp/malayalamfontdownloading..."&gt;&lt;span style="font-size: small;"&gt;Font Problem?Can't Read: "Download Font, Click Here&lt;/span&gt;" &lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&amp;nbsp;&lt;/div&gt;&lt;div align="center"&gt;&amp;nbsp;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;img border="0px" src="http://images.mathrubhumi.com/images/2010/Dec/23/03089_242580.jpg" /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ തമ്മിലുള്ള പോര് ഭൂമിയില്‍  മൂര്‍ച്ഛിക്കുന്നതിനിടെ, ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡ്  അക്ഷരാര്‍ഥത്തില്‍ ബഹിരാകാശത്തുമെത്തി! &lt;br /&gt;&lt;br /&gt;ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് നെക്‌സസ് എസ്  സ്മാര്‍ട്ട്‌ഫോണുകള്‍, ബലൂണുകളുടെ സഹായത്തോടെ ബഹിരകാശത്തെത്തിക്കുകയാണ്  ഗൂഗിള്‍ ചെയ്തത്. &lt;br /&gt;&lt;br /&gt;കാലാവസ്ഥാപഠനം നടത്തുന്ന ബലൂണുകളില്‍ ഘടിപ്പിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഭൂനിരപ്പില്‍ നിന്ന് ഒരുലക്ഷം അടി ഉയരത്തിലാണ് എത്തിച്ചത്. &lt;br /&gt;&lt;br /&gt;ബഹിരാകാശത്തേക്കുള്ള യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പാകത്തില്‍  നെക്‌സസ് എസ് ഫോണുകളില്‍ വിവിധ സെന്‍സറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. &lt;br /&gt;&lt;br /&gt;മാത്രമല്ല, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സ്‌കൈ, ലാറ്റിറ്റിയൂഡ് തുടങ്ങിയ ഗൂഗിള്‍ ആപ്ലിക്കേഷനുകളും ഫോണില്‍ പ്രവര്‍ത്തന സജ്ജമായിരുന്നു. &lt;br /&gt;&lt;br /&gt;നെക്‌സസ് എസിലെ ജിപിഎസ് യൂണിറ്റ് ആറായിരം അടി മുകളില്‍ വരെ  പ്രവര്‍ത്തിച്ചു. മാത്രമല്ല, മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിലും ഫോണ്‍  സജീവമായിരുന്നു.&lt;/span&gt;     &lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-5698491582257229913?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/5698491582257229913/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=5698491582257229913' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5698491582257229913'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5698491582257229913'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2011/03/blog-post_21.html' title='ആന്‍ഡ്രോയിഡ് ബഹിരാകാശത്തും..'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-3748462016907431370</id><published>2011-03-20T08:01:00.003+05:30</published><updated>2011-03-21T11:34:23.852+05:30</updated><category scheme='http://www.blogger.com/atom/ns#' term='Rock melt'/><title type='text'>ഫെയ്‌സ്ബുക്ക് യുഗത്തിനായി ഒരു ബ്രൗസര്‍</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;a href="http://sites.google.com/site/niyathymp/malayalamfontdownloading..."&gt;&lt;span style="font-size: medium;"&gt;Font Problem?Can't Read: "Download Font, Click Here&lt;/span&gt;" &lt;/a&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;img border="0" src="http://images.mathrubhumi.com/images/2010/Nov/08/03089_226622.jpg" /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;നെറ്റ്‌കേപ്പ് അവതരിപ്പിച്ച ടീമില്‍ പെട്ടവര്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് യുഗത്തിന്റെ സാധ്യത മനസിലാക്കി പുതിയൊരു ബ്രൗസര്‍ രംഗത്തെത്തിക്കുകയാണ് -&lt;a href="http://www.rockmelt.com/"&gt;'റോക്ക്‌മെല്‍റ്റ്'&lt;/a&gt; (RockMelt). പരമ്പരാഗത ബ്രൗസറുകളില്‍ നിന്ന് ഇത് വ്യത്യസ്തമായിരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. റോക്ക്‌മെല്‍റ്റ് ബ്രൗസറിന്റെ പരിമിതമായ ബീറ്റ വകഭേദം കമ്പനി പുറത്തിറക്കി കഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;അമേരിക്കയില്‍ സിലിക്കണ്‍ വാലിയിലെവമ്പന്‍മാരായ മാര്‍ക് ആന്‍ഡ്രീസണിനെപ്പോലുള്ളവരുടെ ആശിസുകളോടെയാണ് റോക്ക്‌മെല്‍റ്റ് കമ്പനി പുതിയ ബ്രൗസര്‍ രംഗത്തെത്തിക്കുന്നത് 16 വര്‍ഷം മുമ്പാണ് നെറ്റ്‌സ്‌കേപ്പ് രംഗത്തെത്തിയത്. മൈക്രോസോഫ്ടുമായുള്ള ബ്രൗസര്‍ യുദ്ധത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ 12 വര്‍ഷം മുമ്പ് നെറ്റ്‌സ്‌കേപ്പ്, എ.ഒ.എല്ലിന് (AOL) വില്‍ക്കുകയായിരുന്നു. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അതിനെത്തുടര്‍ന്ന് രംഗം അടക്കിവാണു. അതിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ടാണ് ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ് രംഗത്തെത്തിയത്. പിന്നീട് ഗൂഗിളിന്റെ ക്രോം വന്നു. അങ്ങനെ ബ്രൗസര്‍ രംഗം മറ്റൊരു കടുത്ത മത്സരത്തില്‍ കടക്കുന്ന വേളയിലാണ്, നെറ്റ്‌സ്‌കേപ്പ് അലുമിനി റോക്ക്‌മെല്‍റ്റ് ബ്രൗസറുമായി എത്തുന്നത്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;കഴിഞ്ഞ രണ്ടുവര്‍ഷമായി അധികമാരുടെയും കണ്ണില്‍പെടാതെ സിലിക്കണ്‍ വാലയില്‍ റോക്ക്‌ഫെല്‍റ്റ് പ്രവര്‍ത്തിക്കുകയായിരുന്നു. 30 പേര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പത്ത് മില്യണ്‍ ഡോളര്‍ ഫണ്ട് സ്വരൂപിക്കാനും കഴിഞ്ഞിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;img border="0" src="http://images.mathrubhumi.com/images/2010/Nov/08/03089_226621.jpg" /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഏതൊരു വെബ് യൂസറും മറ്റേത് പ്രോഗ്രമിനെക്കാളും അയാളുടെ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്നത് ബ്രൗസറാണ്. സോഷ്യല്‍ മീഡിയ രംഗത്തുണ്ടായ മാറ്റത്തിനനുസരിച്ച് പക്ഷേ, മിക്ക ബ്രൗസറും കലോചിതമായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യം മനസില്‍വെച്ചാണ് റോക്ക്‌മെല്‍റ്റ് രൂപപ്പെടുത്തിയിരിക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഒറ്റ നോട്ടത്തില്‍ ഒരു സാധാരണ ബ്രൗസറിനെ അനുസ്മരിപ്പിക്കുന്നതാണ് റോക്ക്‌മെല്‍റ്റ്. വെബ്ബിലേക്കുള്ള ഒരു ഡിജിറ്റല്‍ വാതായനം. എന്നാല്‍, മുഖ്യവിന്‍ഡോയുടെ ഇരുവശത്തുമായി രണ്ട് കോളങ്ങളുണ്ട്. ഇടതുവശത്തേതില്‍ യൂസറിന്റെ ഫ്രണ്ട്‌സ് ആണ് ഉണ്ടാവുക. മറ്റേ കോളത്തില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി യൂസറിന് ഇഷ്ടപ്പെട്ട സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളാണ് കാണപ്പെടുക.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;മാത്രമല്ല, ഒരു 'share' ബട്ടണിന്റെ സഹായത്തോടെ വെബ്ബ് പേജുകളും യുടൂബ് വീഡിയോയുമൊക്കെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും മറ്റും പോസ്റ്റു ചെയ്യുക അനായാസമായി സാധ്യമാകും. തങ്ങളുടെ ഏതെങ്കിലും സുഹൃത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യ ബ്രൗസര്‍ വിന്‍ഡോയില്‍ തന്നെ കാണണമെങ്കില്‍ അത് സാധ്യമാണ്. ഏതെങ്കിലും സുഹൃത്തുക്കളെ ഒപ്പം ചേര്‍ക്കാനാണെങ്കിലും ഒഴിവാക്കാനാണെങ്കിലും, അവരുമായി ചാറ്റിങ്ങിനുമെല്ലാം പുതിയ ബ്രൗസര്‍ എളുപ്പത്തില്‍ വഴിയൊരുക്കുമെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;റോക്ക്‌മെല്‍റ്റ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍, സെര്‍ച്ച്ഫലങ്ങള്‍ മാത്രമല്ല ലഭിക്കുക. ആ ഫലങ്ങളുമായി ബന്ധപ്പെട്ട വെബ്ബ്‌പേജുകളും യൂസറിന്റെ മുന്നിലെത്തും. അതിനാല്‍, ഏത് ഫലത്തില്‍ ക്ലിക്ക് ചെയ്യണമെന്ന് വേഗം തീരുമാനിക്കാനാകും. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;മറ്റ് ബ്രൗസറുകളെപ്പോലെ റോക്ക്‌മെല്‍റ്റും സൗജന്യമായിരിക്കും. ജനപ്രിയ ഓപ്പണ്‍സോഴ്‌സ് ബ്രൗസറായ ഫയര്‍ഫോക്‌സിന്റെ മാതൃകയില്‍, യൂസര്‍മാര്‍ നടത്തുന്ന വെബ്ബ് സെര്‍ച്ചിങിലൂടെ ലഭിക്കുന്ന പ്രതിഫലത്തില്‍ ഒരു വിഹിതം കൈപ്പറ്റി നിലനില്‍ക്കാനാണ് റോക്ക്‌മെല്‍റ്റിന്റെ പദ്ധതി. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഇതൊക്കെയാണെങ്കിലും, വലിയ വെല്ലുവിളിയാണ് പുതിയ ബ്രൗസര്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ തന്നെ ബ്രൗസര്‍ വിപണി കടുത്ത മത്സരം നേരിടുകയാണ്. മൈക്രോസോഫ്ട് (ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍), ആപ്പിള്‍ (സഫാരി), ഗൂഗിള്‍ (ക്രോം) എന്നീ വമ്പന്‍മാര്‍ക്കും, ഒപ്പം ജനപ്രിയ ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സിനോടുമാണ് റോക്ക്‌മെല്‍റ്റ് മത്സരിക്കേണ്ടി വരിക. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;പുതിയ ബ്രൗസറുകള്‍ നേരിടുന്ന വെല്ലുവിളിയുടെ കാഠിന്യം മനസിലാക്കാന്‍ ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ തന്നെയാണ് ഏറ്റവും മുന്തിയ ഉദാഹരണം. രണ്ടുവര്‍ഷം മുമ്പാണ് ഗൂഗിള്‍ അതിന്റെ ബ്രൗസര്‍ അവതരിപ്പിച്ചത്. അതിന് വന്‍ പ്രചാരണം ഗൂഗിള്‍ നല്‍കിയിട്ടും, കമ്പനിയുടെ ഏറ്റവും കൂടുതല്‍ ഹിറ്റുള്ള ഹോംപേജില്‍ പരസ്യലിങ്ക് നല്‍കിയിട്ടും, ഇപ്പോഴും ബ്രൗസര്‍ വിപണിയില്‍ എട്ടു ശതമാനം മാത്രമാണ് ക്രോമിന്റെ വിഹിതതെന്ന് ബ്രൗസര്‍ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന 'നെറ്റ്ആപ്ലിക്കേഷന്‍സ്' പറയുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഗൂഗിള്‍ ക്രോമിന് പിന്നിലെ ഓപ്പണ്‍സോഴ്‌സ് സങ്കേതമായ ക്രോമിയം തന്നെയാണ് റോക്ക്‌മെല്‍റ്റിന്റെ നിര്‍മിതിക്കും ഉപയോഗിച്ചിരിക്കുന്നത്. ക്രോമും മറ്റ് ബ്രൗസറുകളും പൂര്‍ണമായും യൂസറിന്റെ കമ്പ്യൂട്ടറിനെയാണ് പ്രവര്‍ത്തനത്തിന് ആശ്രയിക്കുന്നത്. എന്നാല്‍, ഫെയ്‌സ്ബുക്കും ട്വിറ്ററും പോലുള്ള സൈറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ റോക്ക്‌മെല്‍റ്റിനെ പ്രാപ്തമാക്കുന്നത് അതിന്റെ തന്നെ ഡാറ്റ സെന്ററാണ്. അത് സാധ്യമാക്കാന്‍, യൂസര്‍ റോക്ക്‌മെല്‍റ്റില്‍ ലോഗ് ചെയ്യേണ്ടി വരും. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ലക്ഷ്യംവെച്ച് നിര്‍മിക്കപ്പെടുന്ന ആദ്യ ബ്രൗസറല്ല റോക്ക്‌മെല്‍റ്റ്. മൂന്നു വര്‍ഷം മുമ്പ് പുറത്തു വന്ന ഫ്‌ളോക്ക് (Flock) ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കാര്യങ്ങള്‍ എളുപ്പത്തിലെത്താന്‍ സാഹായിക്കുന്ന ബ്രൗസറായിരുന്നു. എന്നാല്‍, അത്തരമൊരു ബ്രൗസറിന് അന്ന് കാലം പാകമായിരുന്നില്ല. അതിനാല്‍ ഫ്‌ളോക്കിന് കാര്യമായി വിജയിക്കാനായില്ല. എന്നാല്‍, അടുത്തയിടെ അതിന്റെ പരിഷ്‌ക്കരിച്ച വകഭേദം പുറത്തു വന്നിട്ടുണ്ട്.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: xx-small;"&gt;Courtesy: Mathrubhumi&amp;nbsp;&lt;/span&gt; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-3748462016907431370?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/3748462016907431370/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=3748462016907431370' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3748462016907431370'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3748462016907431370'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2011/03/blog-post.html' title='ഫെയ്‌സ്ബുക്ക് യുഗത്തിനായി ഒരു ബ്രൗസര്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-6713471046827134148</id><published>2011-01-20T08:09:00.007+05:30</published><updated>2011-01-20T08:20:09.970+05:30</updated><category scheme='http://www.blogger.com/atom/ns#' term='MNP'/><title type='text'>മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP): എന്ത്? എങ്ങനെ?</title><content type='html'>&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;.&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;&lt;span style="font-size: large;"&gt;Font Problem?Can't Read: "Download Font, Click Here&lt;/span&gt;" &lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: small;"&gt;"നിലവിലെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മൊബൈല്‍ സേവനദാതാവിനെ മാറാന്‍  സഹായിക്കുന്ന സൌകര്യമാണ്&amp;nbsp; മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP).മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആദ്യം ലഭ്യമാക്കിയത്  ഹരിയാനയില്‍ ആണ്.ഇന്ന് മുതല്‍(20 /01 /2011) കേരളത്തിലും ചെയ്യാം."&lt;/span&gt;&lt;br /&gt;&lt;a href="http://navatheeram.blogspot.com/"&gt;&amp;nbsp;navatheeram.blogspot.com&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;u&gt;മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി ഇങ്ങനെ ചെയ്യാം&amp;nbsp;&lt;/u&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_AFqJlSnInVA/TTecRFx1-_I/AAAAAAAAAdE/6uL9eP0Bggg/s1600/MNP.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" height="640" src="http://1.bp.blogspot.com/_AFqJlSnInVA/TTecRFx1-_I/AAAAAAAAAdE/6uL9eP0Bggg/s640/MNP.jpg" width="432" /&gt;&amp;nbsp;&lt;/a&gt;&lt;/div&gt;&lt;div class="separator" style="clear: both; color: black; text-align: center;"&gt;&lt;br /&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;"Customers  wishing to exercise the option of  changing their service provider  without change of number will have to&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;1) Send an &lt;b&gt;SMS&amp;nbsp; "PORT  followed by Mobile Number"&amp;nbsp; to 1900.&lt;/b&gt;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 2)Based on  this they will get  a unique porting code as SMS from the existing  service provider.&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 3)The  customer can then make an &lt;span class="IL_AD" id="IL_AD5"&gt;application&lt;/span&gt;  in the prescribed form mentioning the  code to the selected new service  provider for porting of number.&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="separator" style="background-color: white; clear: both; color: black; text-align: center;"&gt;&lt;span style="font-size: small;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; 4)A  period of 4 days has been prescribed  for completion of porting  (transfer) of the mobile number to the network  of the new service  provider. "&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; color: blue; text-align: center;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: large;"&gt;&lt;span style="color: blue;"&gt;www.niyathy.co.cc&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-6713471046827134148?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/6713471046827134148/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=6713471046827134148' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6713471046827134148'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6713471046827134148'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2011/01/mnp.html' title='മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (MNP): എന്ത്? എങ്ങനെ?'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AFqJlSnInVA/TTecRFx1-_I/AAAAAAAAAdE/6uL9eP0Bggg/s72-c/MNP.jpg' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-1445329140017219018</id><published>2010-09-26T11:08:00.001+05:30</published><updated>2010-10-03T09:42:29.154+05:30</updated><title type='text'>'ക്വാണ്ടംകമ്പ്യൂട്ടിറി'ലേക്ക് ആദ്യ ചുവട്‌</title><content type='html'>&lt;span style="font-size: large;"&gt;&lt;/span&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Font 'Click Here'&amp;nbsp;&lt;/a&gt;   &lt;br /&gt;&lt;div align="center"&gt;&lt;span style="font-size: large;"&gt;&lt;img border="0px" src="http://images.mathrubhumi.com/images/2010/May/25/00175_174026.jpg" /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;br /&gt;വെറും ഏഴ് ആറ്റങ്ങള്‍ക്കൊണ്ട് ട്രാന്‍സിസ്റ്റര്‍ നിര്‍മിച്ചുകൊണ്ട് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ ഇലക്ട്രോണിക്‌സ് ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ചു. കൂടുതല്‍ ചെറുതും ശക്തവുമായ കമ്പ്യൂട്ടറുകള്‍ക്ക് രൂപംനല്‍കാന്‍ സഹായിക്കുന്നതാണ് ഈ മുന്നേറ്റം. ഭാവിയിലെ കമ്പ്യൂട്ടറുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ക്വാണ്ടംകമ്പ്യൂട്ടറുകളി'ലേക്കുള്ള ആദ്യചുവടാണിതെന്ന് വിലയിരുത്തപ്പെടുന്നു.&lt;br /&gt;&lt;br /&gt;സിലിക്കണ്‍ ചിപ്പ് ബ്ലോക്കുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സൂക്ഷ്മസ്വിച്ചുകളാണ് &lt;a href="http://en.wikipedia.org/wiki/Transistor"&gt;ട്രാന്‍സിസ്റ്ററുകള്‍&lt;/a&gt;. 1947-ല്‍ ആദ്യട്രാന്‍സിസ്റ്റര്‍ രൂപപ്പെടുത്തിയ ശേഷം ഒട്ടേറെ നാടകീയ മാറ്റങ്ങള്‍ക്ക് അവ വിധേയമായിട്ടുണ്ട്. വലിപ്പത്തിലുണ്ടായ വന്‍കുറവാണ് ആ മാറ്റത്തില്‍ ഏറ്റവും ശ്രദ്ധേയം. ട്രാന്‍സിസ്റ്ററുകളുടെ വലിപ്പവും അതുവഴി കമ്പ്യൂട്ടര്‍ പ്രോസസറുകളുടെ വലിപ്പവും അവിശ്വസനീയമായി കുറയ്ക്കാന്‍ സഹായിക്കുന്ന മുന്നേറ്റമാണ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തയിരിക്കുന്നത്.&lt;br /&gt;&lt;/span&gt;    &lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;span style="font-size: large;"&gt;നിലവിലുള്ളവയെ അപേക്ഷിച്ച് നൂറിലൊന്ന് വലിപ്പം മാത്രമുള്ള കമ്പ്യൂട്ടര്‍ പ്രോസസറുകള്‍ക്ക് രൂപം നല്‍കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. എന്നാല്‍, ഇതുവരെ നിര്‍മിച്ചിട്ടുള്ള ഏറ്റവും ചെറിയ ട്രാന്‍സിസ്റ്റര്‍ അല്ല ഇത്. മുമ്പ് രണ്ട് ഗവേഷണസംഘങ്ങല്‍ ഓരോ ആറ്റം മാത്രമടങ്ങിയ ട്രാന്‍സിസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് പ്രയോഗിക തലത്തില്‍ വലിയ ചലനമുണ്ടാക്കാനായില്ല. &lt;br /&gt;&lt;br /&gt;അതേസമയം, പുതിയ കണ്ടെത്തല്‍ പ്രായോഗികമായി പ്രയോജനപ്പെടുത്താനാകുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഒരു സിക്കണ്‍ പരലില്‍ നിന്ന് ഏഴ് ആറ്റങ്ങള്‍ നീക്കംചെയ്ത ശേഷം അവിടെ ഏഴ് ഫോസ്ഫറസ് ആറ്റങ്ങള്‍ സ്ഥാപിച്ചാണ് പുതിയ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കിയത്. സവിശേഷമായ ഒരു സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെയാണ് ഗവേഷകര്‍ ഇത് സാധിച്ചത്.&lt;br /&gt;&lt;br /&gt;ആറ്റങ്ങളുടെ തലത്തില്‍ ചിട്ടയോടുകൂടി സിലിക്കണില്‍ നിര്‍മിച്ച ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക് ഉപകരണമാണിതെന്ന്, മുഖ്യഗവേഷകയും ന്യൂ സൗത്ത് വേല്‍സ് സര്‍വകലാശാലയിലെ പ്രൊഫസറുമായ &lt;a href="http://www.science.unsw.edu.au/msimmons-research"&gt;മിഷെല്ലി സിമോണ്‍സ്&lt;/a&gt; പറയുന്നു. വേല്‍സ് സര്‍വകലാശാലയിിലെ സെന്റര്‍ ഫോര്‍ ക്വാണ്ടം കമ്പ്യൂട്ടര്‍ ടെക്‌നോളജി, വിസ്‌കോസിന്‍-മാഡിസന്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്. &lt;br /&gt;&lt;/span&gt;      &lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;span style="font-size: large;"&gt;സിലിക്കണില്‍ നിശ്ചിതവിസ്തീര്‍ണത്തില്‍ സൂക്ഷിക്കാവുന്ന മെമ്മറിയുടെ തോത് ഓരോ 18 മാസം കൂടുമ്പോഴും ഇരട്ടിയാകുമെന്ന് മൂര്‍സ് നിയമം പ്രവചിക്കുന്നു. അതനുസരിച്ച് ഇലക്ട്രോണിക് ഉപകരണങ്ങളുടെ വലിപ്പം കുറയുന്നുമുണ്ട്. എന്നാല്‍, ആ നിയമവും അതിന്റെ പരമാവധി പരിധിയിലേക്കെത്തുന്നു എന്നാണ് പുതിയ ട്രാന്‍സിസ്റ്റര്‍ സൂചിപ്പിക്കുന്നത്.&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;Courtesy: Mathrubhumi&amp;nbsp;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-1445329140017219018?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/1445329140017219018/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=1445329140017219018' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1445329140017219018'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1445329140017219018'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/09/blog-post_7361.html' title='&apos;ക്വാണ്ടംകമ്പ്യൂട്ടിറി&apos;ലേക്ക് ആദ്യ ചുവട്‌'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-898970098891274711</id><published>2010-09-26T11:06:00.001+05:30</published><updated>2010-10-03T09:44:23.080+05:30</updated><title type='text'>'ആദിത്യ'യുമായി ഐ.എസ്.ആര്‍.ഒ.</title><content type='html'>&lt;span style="font-size: large;"&gt;&lt;/span&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Font 'Click Here'&amp;nbsp;&lt;/a&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/_AFqJlSnInVA/TJ7bwFl-JMI/AAAAAAAAAc8/yzCODEoWtP0/s1600/index.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_AFqJlSnInVA/TJ7bwFl-JMI/AAAAAAAAAc8/yzCODEoWtP0/s1600/index.png" /&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: large;"&gt;ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യ സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമൊരുങ്ങുന്നു. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാന്‍ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആര്‍.ഒ. വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങള്‍ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങള്‍ കൈമാറും.&lt;br /&gt;&lt;br /&gt;കൊറോണയിലെ മാറ്റങ്ങള്‍ മൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് സയന്‍സസ് ഓഫീസ് പ്രോഗ്രാം ഡയറക്ടര്‍ ഡോ.ഇ. ശ്രീധരന്‍ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാര്‍ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേലോഡ്; കൂടാതെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.&lt;br /&gt;&lt;br /&gt;സൂര്യനെ ഗവേഷണ കൗതുകത്തിനുവേണ്ടി നിരീക്ഷിക്കാവുന്ന പദ്ധതിയല്ലിതെന്ന് ഡോ. ശ്രീധരന്‍ ചൂണ്ടിക്കാട്ടുന്നു. ഐ.എസ്.ആര്‍.ഒ.യുടെ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഉയര്‍ന്ന സൂര്യതാപം നേരിടേണ്ടിവരുന്നുണ്ട്. ചില ഉപഗ്രഹങ്ങള്‍ക്ക് ഇതുമൂലം കേടുപാടുമുണ്ടാകുന്നുണ്ട്. അതുകൊണ്ട് സൂര്യന്റെ കൊറോണയിലെ സവിശേഷപ്രവര്‍ത്തനങ്ങള്‍മൂലം ബഹിരാകശത്തും ഭൂമിയുടെ അന്തരീക്ഷത്തിനോടടുത്ത പ്രദേശങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വിശദമായി പഠിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വാണിജ്യതാത്പര്യങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ് ആദിത്യപദ്ധതിയെന്നും അദ്ദേഹം പറയുന്നു. രാജ്യത്തിന്റെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-1 ന് സൗരവാതംമൂലം കേടു പറ്റിയിരുന്നു.&lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ ഊര്‍ജവിസേ്ഫാടനം സംഭവിക്കുന്ന മേഖലയാണ് സൂര്യന്റെ കൊറോണ. ഈ വിസേ്ഫാടനങ്ങള്‍മൂലമുണ്ടാകുന്ന സൗര്യവാതം ഭൂമിയിലേക്ക് വൈദ്യുതിചാര്‍ജുള്ള കണങ്ങളുടെ പ്രവാഹമായാണ് എത്തുന്നത്. ഇത് കൃത്രിമ ഉപഗ്രഹങ്ങളെയും അതുവഴി വാര്‍ത്താവിനിമയസംവിധാനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. താപനിലയിലുണ്ടാകുന്ന കാര്യമായ മാറ്റവും ഉപഗ്രഹങ്ങള്‍ക്ക് ദോഷമാണ്. ഈ മാറ്റങ്ങള്‍ സൂക്ഷ്മമായി മനസ്സിലാക്കേണ്ടത് ഉപഗ്രഹനിര്‍മാണ-വിക്ഷേപണരംഗത്ത് വന്‍ ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്ത്യയ്ക്ക് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതിന് കൊറോണയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ട്. പത്തുലക്ഷം ഡിഗ്രിക്കുമുകളില്‍ ഊഷ്മാവുള്ള മേഖലയാണ് സൂര്യന്റെ കൊറോണ. സെക്കന്‍ഡില്‍ ആയിരം കിലോമീറ്റര്‍ വേഗത്തില്‍ പോലും അവിടെ വാതകപ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടാറുണ്ട്. &lt;br /&gt;&lt;br /&gt;2012-ല്‍ 'ആദിത്യ'യെ ബഹിരാകശത്ത് എത്തിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിനു കാരണമുണ്ട്. കൊറോണയിലെ വിസേ്ഫാടനങ്ങള്‍ കൂടുന്നതും കുറയുന്നതും 11 വര്‍ഷത്തെ ഒരു ചാക്രികകാലത്തിലാണ്. ഇനി ഇതു കൂടുന്നത് 2012-ലാണ്. അതുകൊണ്ടാണ് 'ആദിത്യ'യുടെ വിക്ഷേപണം ആ സമയത്തു തന്നെ നടത്തുന്നത്.&lt;br /&gt;&lt;br /&gt;പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ സ്‌പേസ് റിസര്‍ച്ച് അഡൈ്വസറി കമ്മിറ്റി അനുമതി നല്‍കിക്കഴിഞ്ഞു. 50 കോടി രൂപയാണ് ഉപഗ്രത്തിനു ചെലവ്. വിക്ഷേപണത്തിനായി പ്രത്യേകം മുതല്‍മുടക്കില്ല. കാരണം ഒരു റോക്കറ്റുപയോഗിച്ച് ഒന്നിലേറെ ഉപഗ്രഹങ്ങള്‍ ഒരേസമയം വിക്ഷേപിക്കുവാനുള്ള വൈദഗ്ധ്യം ഇപ്പോള്‍ ഐ.എസ്.ആര്‍.ഒ.യ്ക്കുണ്ട്. അതുകൊണ്ട് 2012-ല്‍ വിക്ഷേപിക്കുന്ന ഏതെങ്കിലും റോക്കറ്റില്‍ മറ്റ് ഉപഗ്രഹങ്ങള്‍ക്കൊപ്പം 'ആദിത്യ'യെയും ബഹിരാകശത്ത് എത്തിക്കുവാനാണ് ആലോചിക്കുന്നത്. രണ്ടുവര്‍ഷം ഈ ഉപഗ്രഹം സൂര്യനെ നിരീക്ഷിക്കും., വിവരം കൈമാറും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;span class="fb_share_size_Small "&gt;&lt;span class="FBConnectButton FBConnectButton_Small" style="cursor: pointer;"&gt;&lt;span class="FBConnectButton_Text"&gt;&lt;/span&gt;&lt;/span&gt;&lt;span class="fb_share_count_nub_right fb_share_no_count"&gt;&lt;/span&gt;&lt;span style="font-size: xx-small;"&gt;&lt;span class="fb_share_count fb_share_no_count fb_share_count_right"&gt;&lt;span class="fb_share_count_inner"&gt; Courtesy &lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;span style="font-size: xx-small;"&gt;എന്‍.എസ്. ബിജുരാജ്‌ Mathrubhumi&lt;/span&gt;&lt;br /&gt;&lt;div style="margin-top: 5px; width: 100%;"&gt;&lt;div style="display: inline; float: left; text-align: center; vertical-align: bottom; width: 130px;"&gt;&lt;span style="font-size: large;"&gt;&lt;a class="google-buzz-button" data-button-style="small-count" data-locale="en_IN" href="http://www.google.com/buzz/post" style="text-decoration: none;" title="Post on Google Buzz"&gt;&lt;span class="buzz-counter-long" dir="ltr" id="buzz-1581978716"&gt;&lt;br /&gt;&lt;/span&gt;&lt;/a&gt;&lt;/span&gt;&lt;script src="http://www.google.com/buzz/api/button.js" type="text/javascript"&gt;&lt;/script&gt; &lt;/div&gt;&lt;div style="display: inline; float: left; margin-top: 3px; text-align: center; vertical-align: bottom;"&gt;&lt;script src="http://cdn.socialtwist.com/2010041338804/script.js" type="text/javascript"&gt;&lt;/script&gt;&lt;span style="font-size: large;"&gt;&lt;/span&gt; &lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-898970098891274711?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/898970098891274711/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=898970098891274711' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/898970098891274711'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/898970098891274711'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/09/blog-post_6469.html' title='&apos;ആദിത്യ&apos;യുമായി ഐ.എസ്.ആര്‍.ഒ.'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AFqJlSnInVA/TJ7bwFl-JMI/AAAAAAAAAc8/yzCODEoWtP0/s72-c/index.png' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-2078928626982613728</id><published>2010-09-26T10:53:00.001+05:30</published><updated>2010-10-03T09:45:04.248+05:30</updated><title type='text'>സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം</title><content type='html'>&lt;span style="font-size: large;"&gt;&lt;/span&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Font 'Click Here' &lt;/a&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;img align="left" border="0" hspace="10;" src="http://images.mathrubhumi.com/images/2010/Sep/09/00175_209361.jpg" vspace="10;" /&gt;ഇത്രകാലവും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കുന്ന കമ്പനികള്‍ തമ്മിലായിരുന്നു മത്സരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണിന്റെ പേരില്‍ ചിപ്പ് കമ്പനികളും നേര്‍ക്കുനേര്‍ വരികയാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുമായി ഇന്റല്‍ രംഗത്തെത്തിയതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്. ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളും രൂപകല്‍പ്പന ചെയ്യുന്ന 'ആം' (ARM) കമ്പനിയുമായി നേരിട്ട് മത്സരിക്കാന്‍ ഇതോടെ &lt;a href="http://www.intel.com/?en_US_01"&gt;ഇന്റല്‍&lt;/a&gt;&lt;br /&gt;&lt;br /&gt;അടുത്തയാഴ്ച അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഡവലപ്പര്‍ ഫോറം സമ്മേളനത്തിലാണ്, പുതിയ ചിപ്പ്‌സെറ്റ് ഇന്റല്‍ അവതരിപ്പിക്കുക. 'മൂര്‍സ്ടൗണ്‍' (Moorestown) എന്ന് കോഡ് നാമം നല്‍കിയിട്ടുള്ള ഇന്റലിന്റെ പുതിയ ചിപ്പ് സ്മാര്‍ട്ട് ഫോണ്‍ വിഷ്വല്‍സ് കൂടുതല്‍ കാര്യക്ഷമതയോടെ സാധ്യമാക്കും. കമ്പ്യൂട്ടറുകളില്‍ പ്രത്യേകം ഗ്രാഫിക്‌സ് ചിപ്പ് വേണമെന്ന അവസ്ഥയും ഒഴിവാക്കും. അതേസമയം, നിലവിലുള്ള മോഡലുകളെ അപേക്ഷിച്ച് അഞ്ച് മടങ്ങ് വേഗമേറിയ പുതിയൊരു മൊബൈല്‍ഫോണ്‍ ചിപ്പ് ആം കമ്പനിയും അവതരിപ്പിച്ചു കഴിഞ്ഞു. &lt;br /&gt;&lt;br /&gt;മൊബൈല്‍ഫോണ്‍ ഹാന്റ്‌സെറ്റുകളുടെയും സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും കണക്ഷന്റെയുമൊക്കെ മേഖലയിലായിരുന്നു ഇതുവരെ പൊരിഞ്ഞ മത്സരം നടന്നിരുന്നത്. ഭാവിയുടെ ആശയവിനിമയ, വിനോദ ഉപാധിയെന്ന നിലയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലുതും ചെറുതുമായ ഒട്ടേറെ കമ്പനികള്‍ ഭാഗ്യം പരീക്ഷിക്കുന്നുമുണ്ട്. ആപ്പിളും ഗൂഗിളും നോക്കിയയും മുതല്‍ ചൈനീസ് കമ്പനികള്‍ വരെ മൊബൈല്‍ രംഗത്ത് ഒരുകൈ നോക്കുന്നു. അതിനിടെയാണ്, ഇന്റലും ഈ രംഗത്തേക്ക് എത്തുന്നത്.&lt;br /&gt;&lt;br /&gt;ഇന്റല്‍ ഇപ്പോള്‍ ഒറ്റ യൂണിറ്റായി വില്‍ക്കുന്ന ചിപ്പ്‌സെറ്റുകളില്‍ യഥാര്‍ഥത്തില്‍ രണ്ടു ഭാഗങ്ങളുണ്ട്; ഒരു സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റും (CPU), ഗ്രാഫിക് പ്രോസസിങ് യൂണിറ്റും (GPU). സാധാരണ കമ്പ്യൂട്ടറുകളില്‍ ഇത്തരം ചിപ്പ്‌സെറ്റുകള്‍ ഉപയോഗിക്കുമ്പോള്‍ ഊര്‍ജോപയോഗം അത്ര പ്രശ്‌നമല്ല. എന്നാല്‍, ലാപ്‌ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടെയും കാര്യത്തില്‍ ഊര്‍ജക്ഷമത പ്രധാനമാണ്. ബില്‍ട്ട്-ഇന്‍ ഗ്രാഫിക്‌സോടു കൂടിയ ചിപ്പുകള്‍ തീര്‍ച്ചയായും ഊര്‍ജോപയോഗം കുറയ്ക്കും, ഫോണുകള്‍ക്ക് കൂടുതല്‍ ബാറ്ററി ലൈഫ് ലഭിക്കും. &lt;br /&gt;&lt;br /&gt;&lt;img align="left" border="0" hspace="10;" src="http://images.mathrubhumi.com/images/2010/Sep/09/00175_209362.jpg" vspace="10;" /&gt;യഥാര്‍ഥത്തില്‍ 2008 ല്‍ 'ആറ്റം' (Atom) ചിപ്പുകളുമായി മൊബൈല്‍ രംഗത്തേക്ക് കടക്കാന്‍ ഇന്റല്‍ ശ്രമിച്ചതാണ്. ഇന്റലിന്റെ സാധാരണ ചിപ്പ്‌സെറ്റുകളെക്കാള്‍ ചെറുതായിരുന്നു ആറ്റമെങ്കിലും, അതിലും സി.പി.യു, ജി.പി.യു. എന്നിവ വേര്‍തിരിക്കപ്പെട്ട നിലയില്‍ തന്നെയായിരുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് അനുയോജ്യമല്ലാത്ത വിധത്തിലുള്ളതായിരുന്നു അത്. ചിപ്പ്‌സെറ്റുകളുടെ വലിപ്പവും ഊര്‍ജോപയോഗവും കുറയ്ക്കാന്‍ ഇന്റല്‍ നടത്തുന്ന തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. &lt;br /&gt;&lt;br /&gt;ആഗോളവിപണിയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ കടത്തിവെട്ടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ നിലയ്ക്കുള്ള വളര്‍ച്ചയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി രേഖപ്പെടുത്തുന്നത്. അതേസമയം, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വില്‍പ്പന കണക്കറ്റ് വര്‍ധിക്കുന്നുമില്ല. ഇത്തരമൊരു പരിസ്ഥിതിയില്‍, ചിപ്പ് കമ്പനികളും പുതിയ സാഹചര്യം മുതലാക്കാന്‍ ശ്രമിക്കും. ഇന്റലിന്റെ നീക്കം ഇത്തരത്തിലാണ് കാണേണ്ടത്. &lt;br /&gt;&lt;br /&gt;നിലവില്‍ ബഹുഭൂരിപക്ഷം സ്മാര്‍ട്ട്‌ഫോണുകളിലും ഉപയോഗിക്കുന്ന ചിപ്പ്‌സെറ്റ് ആം കമ്പനി രൂപകല്‍പ്പന ചെയ്തതാണ്. ആപ്പിളിന്റെ ഐപാഡിലും ഐഫോണ്‍ 4 ലും ഉപയോഗിച്ചിട്ടുള്ള A4 ചിപ്പു പോലും ആം കമ്പനിയുടെ ഡിസൈന്‍ ആണ്. ആം കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാറേയുള്ളു, നിര്‍മിക്കാറില്ല. ആപ്പിളിന്റെ ചിപ്പ്‌സെറ്റ് നിര്‍മിക്കുന്നത് ആപ്പിള്‍ തന്നെയാണ്. &lt;br /&gt;&lt;br /&gt;ഒരുപക്ഷേ, ഐടി മേഖലയില്‍ ഏറ്റവും കുറച്ച് അറിയപ്പെടുന്ന, അതേസമയം ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന സ്ഥാപനമാണ് &lt;a href="http://www.arm.com/"&gt;ആം കമ്പനി&lt;/a&gt;. അവര്‍ രൂപകല്‍പ്പന ചെയ്ത പുതിയ ചിപ്പിന്റെ പേര് Cortex-A15 MPCore എന്നാണ്. 2.5 ഏഒ്വ ആണ് അതിന്റെ വേഗം, നിലവിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചിപ്പുകളെക്കാളും അഞ്ചുമടങ്ങ് കൂടുതല്‍. വേഗം കൂടിയെന്നു വെച്ച് ഊര്‍ജോപയോഗം വര്‍ധിക്കുന്നില്ല എന്നതാണ് ആം കമ്പനിയുടെ പുതിയ ചിപ്പിന്റെ പ്രത്യേകത. ഐപാഡും ഐഫോണുമൊക്കെ അഞ്ചിരട്ടി വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ.&lt;br /&gt;&lt;br /&gt;ലോകത്ത് ദിവസവും ഏതാണ്ട് പത്തുലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വീതം വിറ്റുപോകുന്നു എന്നാണ് കണക്ക്. അതില്‍ ഒന്നില്‍ പോലും ഇന്റലിന്റെ ചിപ്പില്ല എന്നത് കമ്പനിക്കു മേല്‍ കടുത്ത സമ്മര്‍ദമാണ് ഏല്‍പ്പിക്കുന്നത്. 30 വര്‍ഷമായി കമ്പ്യൂട്ടര്‍ ചിപ്പ് രംഗത്തെ കിരീടംവെയ്ക്കാത്ത രാജാക്കന്‍മാരായ ഇന്റലിന് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ മാറ്റത്തിനൊത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. അത് പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ കമ്പനി നടത്തുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;courtesy: Mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-2078928626982613728?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/2078928626982613728/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=2078928626982613728' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2078928626982613728'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2078928626982613728'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/09/blog-post_9064.html' title='സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് ഇനി ചിപ്പ് യുദ്ധം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-2134942829993692437</id><published>2010-09-26T10:48:00.001+05:30</published><updated>2010-10-03T09:49:53.696+05:30</updated><title type='text'>അറുപത് മടങ്ങ് വേഗവുമായി ഗൂഗിള്‍ ക്രോം</title><content type='html'>&lt;table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"&gt;&lt;tbody&gt;&lt;tr&gt;&lt;td style="text-align: center;"&gt;&lt;img align="left" border="0" height="304" hspace="10;" src="http://images.mathrubhumi.com/images/2010/Sep/21/00175_212317.jpg" style="margin-left: auto; margin-right: auto;" vspace="10;" width="320" /&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td class="tr-caption" style="text-align: center;"&gt;തലക്കെട്ട് ചേര്‍ക്കുക &lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;span id="goog_911278850"&gt;&lt;/span&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;span style="font-size: x-small;"&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Malayalam Font 'Click Here'&amp;nbsp;&lt;/a&gt;&lt;/span&gt;&lt;span style="font-size: large;"&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന്റെ ബീറ്റാ പതിപ്പ് മൈക്രോസോഫ്ട് പുറത്തിറക്കിയിട്ട് ഒരാഴ്ച്ച കഴിയുന്നതേയുള്ളു. അതിനകം മുഖ്യ പ്രതിയോഗിയായ ഗൂഗിള്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പ് വന്‍പരിഷ്‌ക്കാരത്തോടെ പുറത്തിറക്കുന്നുവെന്നാണ് പ്രഖ്യാപനം. &lt;br /&gt;&lt;br /&gt;നിലവിലുള്ള ഗൂഗിള്‍ ക്രോം 6 പതിപ്പിനെ അപേക്ഷിച്ച് 60 മടങ്ങ് വേഗമുള്ളതായിരിക്കും പുതിയ പതിപ്പായ ക്രോം 7 എന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 ന് വെല്ലുവിളിയുയര്‍ത്താന്‍ പാകത്തിലുള്ള ഒട്ടേറെ സവിശേഷതകള്‍ ക്രോമിന്റെ പുതിയ പതിപ്പില്‍ ഉണ്ടാകുമെന്ന് ഗൂഗിള്‍ പറയുന്നു. &lt;br /&gt;&lt;br /&gt;മറ്റ് ബ്രൗസറുകളെ അപേക്ഷിച്ച് ആകര്‍ഷകമായ ചില സവിശേഷതകളാണ് എക്‌സ്‌പ്ലോറര്‍ 9 ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. എല്ലാ എച്ച് ടി എം എല്‍ 5 ഉള്ളടക്കങ്ങള്‍ക്കും പൂര്‍ണമായ ഹാര്‍ഡ്‌വേര്‍ ആക്‌സിലറേഷന്‍ നല്‍കുന്ന ആദ്യ ബ്രൗസറാകും ഇതെന്നും അവര്‍ അവകാശപ്പെട്ടിരുന്നു. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുള്ള മൈക്രോസോഫ്ടിന്റെ ആദ്യ ബ്രൗസര്‍' എന്നാണ് ഇന്റര്‍നെറ്റ് എക്്‌സ്‌പ്ലോറര്‍ 9 ബീറ്റയെക്കുറിച്ച് 'ടൈം മാസഗിന്‍' അഭിപ്രായപ്പെട്ടത്. &lt;br /&gt;&lt;br /&gt;മൈക്രോസോഫ്ട് ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നത് ഉത്പന്നം ബീറ്റയിലായിരിക്കുമ്പോഴാണ്. എന്നാല്‍ ഗൂഗിളാകട്ടെ തങ്ങളുടെ ഉത്പന്നങ്ങളുടെ അപ്‌ഡേറ്റുകള്‍ മിന്നല്‍ വേഗത്തിലാണ് പുറത്തിറക്കുന്നത്. ക്രോം 7 ന്റെ ട്രങ്ക്, കാനറി ബില്‍ഡുകളില്‍ 2 ഡി ഗ്രാഫിക് പെര്‍ഫോമെന്‍സ്, കാന്‍വാസ് ആക്‌സിലറേഷന്‍ എന്നിവ സാധ്യമാകും. &lt;br /&gt;&lt;br /&gt;നിയോവിന്‍ പോലുള്ള സാങ്കേതിക വെബ്‌സൈറ്റുകള്‍ നടത്തിയ പരിശോധനകളില്‍ എക്‌സ്‌പ്ലോറര്‍-9 ബീറ്റ കാന്‍വാസ് സ്​പീഡ് ഡെമോയിലും മറ്റും വിജയിച്ചിട്ടുണ്ട്. എന്നാല്‍ ക്രോമിലാകട്ടെ മുന്‍ പതിപ്പിനെ അപേക്ഷിച്ച് ഏഴാം പതിപ്പിന്റെ പ്രാരംഭദശയില്‍ തന്നെ ഇക്കാര്യത്തില്‍ അവര്‍ ഏറെ മുന്നേറിയിട്ടുമുണ്ട്. ചുരുക്കത്തില്‍, എക്‌സ്‌പ്ലോറര്‍ 9 നെ വെല്ലുന്ന തരത്തിലായിരിക്കും ക്രോം7 ന്റെ അന്തിമ പതിപ്പിറങ്ങുകയെന്ന്&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;courtesy:എം.ബഷീര്‍  .Mathrubhumi&lt;/span&gt;&lt;span style="font-size: xx-small;"&gt;&amp;nbsp;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-2134942829993692437?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/2134942829993692437/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=2134942829993692437' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2134942829993692437'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2134942829993692437'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/09/blog-post_26.html' title='അറുപത് മടങ്ങ് വേഗവുമായി ഗൂഗിള്‍ ക്രോം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-8793417962046462882</id><published>2010-09-26T10:42:00.001+05:30</published><updated>2010-10-03T09:51:46.412+05:30</updated><title type='text'>ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്‌</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div style="margin-left: 1em; margin-right: 1em;"&gt;&lt;img border="0px" src="http://images.mathrubhumi.com/images/2010/Sep/25/00175_213532.jpg" /&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Malayalam&amp;nbsp; Font 'Click Here'&amp;nbsp;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ബിനാടോണ്‍ എന്ന വാക്ക് ഗൃഹാതുരത്വമുയര്‍ത്തുന്ന ഒട്ടേറെ ഓര്‍മകളുയര്‍ത്തും പഴമക്കാരുടെ മനസില്‍. ഇന്ത്യയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടെലിവിഷന്‍ വിപ്ലവം സംഭവിച്ചപ്പോള്‍ എല്ലാവരുടെയും നാവിന്‍തുമ്പിലുള്ള പേരായിരുന്നു ഈ ബ്രിട്ടീഷ് കമ്പനിയുടേത്. അന്ന് ബിനാടോണ്‍ ടി.വി. സ്വന്തമായുള്ളവര്‍ക്ക് വി.ഐ.പി. പരിഗണനയായിരുന്നു നാട്ടിലെങ്ങും. പിന്നീട് ഡയനോരയും സോളിഡയറും ബുഷും അതിനുശേഷം ബി.പി.എല്ലും ഒപ്‌ടോണിക്കയുമൊക്കെ വന്നതോടെ ബിനാടോണിനെ പറ്റി ഒന്നും കേള്‍ക്കാതായി.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ തലമുറകളെ ആവേശം കൊള്ളിച്ച ആ വ്യാപാരനാമം വീണ്ടും കേള്‍ക്കുന്നു. ടി.വി.യുമായല്ല ടാബ്‌ലറ്റ് കമ്പ്യൂട്ടറുമായാണ് ബിനാടോണിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാംവരവ്. ഇപ്പോള്‍ വിപണിയിലുള്ള എല്ലാ ടാബ്‌ലറ്റുകളേക്കാളും വിലക്കുറവിലാണ് ബിനാടോണ്‍ ടാബ്‌ലറ്റ് ഇറക്കുന്നത്. 'ഹോംസര്‍ഫ് ടച്ച്' എന്നു പേരിട്ടിരിക്കുന്ന ഈ മോഡലിന് വില വെറും 8,999 രൂപ മാത്രം.&lt;br /&gt;&lt;br /&gt;ഗൂഗിളിന്റെ ഓപ്പണ്‍ സോഴ്‌സ് മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിന്റെ 1.6 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന് എട്ട് ഇഞ്ച് വിസ്താരമുളള സ്‌ക്രീനും 128 എം.ബി. റാമുമുണ്ട്. രണ്ട് ജി.ബി. ഇന്‍ബില്‍ട്ട് മെമ്മറിയുമായെത്തുന്ന ഈ ടാബ്‌ലറ്റില്‍ വൈഫൈ വഴി ഇന്റര്‍നെറ്റ് കണക്ഷനും സാധ്യമാകും. എ.ആര്‍.എം. 11 667 മെഗാഹെര്‍ട്‌സ് പ്രൊസസറാണ് ഇതിലുള്ളത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്ലറ്റില്‍ മണിക്കൂറുകളോളം വെബ് ബ്രൗസിങും വീഡിയോ കാണലുമെല്ലാം നടക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പുനല്‍കുന്നു. &lt;br /&gt;&lt;/span&gt;     &lt;br /&gt;&lt;div align="center"&gt;&lt;span style="font-size: large;"&gt;&lt;img border="0px" src="http://images.mathrubhumi.com/images/2010/Sep/25/00175_213533.jpg" /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;br /&gt;അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഒലിവ് പാഡ് എന്ന ടാബ്‌ലറ്റുമായാവും ബിനാടോണിന് കാര്യമായി മത്സരിക്കേണ്ടിവരിക. ഒലിവ് പാഡിന് 23,000 രൂപയാണ് വിലയെന്നിരിക്കേ ബിനാടോണിന് സാധ്യത ഏറെയാണ്. ആപ്പിളിന്റെ ഐപാഡ് ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല എന്നതും ബിനാടോണിന് നേട്ടമാകും. &lt;br /&gt;&lt;br /&gt;128 എം.ബി. റാം മാത്രമേ ഉള്ളൂ എന്നതാണ് ഈ ടാബ്‌ലറ്റിന്റെ പ്രധാന ന്യുനത. ഒന്നിലധികം പ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ സിസ്റ്റം കിതയ്ക്കുമെന്ന കാര്യം ഉറപ്പ്. ആന്‍ഡ്രോയിഡ് 1.6 പതിപ്പ് ഏറെക്കുറെ പഴഞ്ചനായിക്കഴിഞ്ഞു എന്നതും കമ്പനിക്ക് തിരിച്ചടിയാകും. ത്രിജിയിലേക്ക് രാജ്യം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൈഫൈ കണക്ടിവിറ്റിയേ ഉള്ളൂ എന്നതും പ്രശ്‌നം സൃഷ്ടിച്ചേക്കും.&lt;br /&gt;&lt;br /&gt;ഇതൊക്കെയാണെങ്കിലൂം അത്യാവശ്യം നെറ്റ് ബ്രൗസ് ചെയ്യാനും പുസ്തകം വായിക്കാനും വീഡിയോ കാണാനുമെല്ലാം ബിനാടോണിന്റെ 'ഹോംസര്‍ഫ് ടച്ച്' ധാരാളം മതിയാകും.&lt;/span&gt;   &lt;span style="font-size: large;"&gt;&amp;nbsp;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: xx-small;"&gt;Courtesy:പി.എസ്.രാകേഷ്‌.Mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-8793417962046462882?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/8793417962046462882/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=8793417962046462882' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/8793417962046462882'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/8793417962046462882'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/09/blog-post.html' title='ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ്‌'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-6241314060452765527</id><published>2010-06-08T11:03:00.002+05:30</published><updated>2010-06-08T11:06:14.900+05:30</updated><title type='text'>ഐപാഡിനെ നേരിടാന്‍ ആമസോണ്‍</title><content type='html'>&lt;div class="Heading"&gt;&lt;span style="font-size: large;"&gt;&lt;a href="http://sites.google.com/site/niyathymp/Meera_04.ttf"&gt;Can't Read???? Download Font 'Click Here'&amp;nbsp;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class="Heading"&gt;&lt;span style="font-size: large;"&gt;ഐപാഡിനെ നേരിടാന്‍ ആമസോണ്‍  &lt;/span&gt;&lt;/div&gt;&lt;div align="right" style="color: #868686; font-family: Arial;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;img align="left" border="0" hspace="10" src="http://images.mathrubhumi.com/images/2010/May/29/00175_174981.jpg" vspace="10" /&gt;ഭൂമുഖത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ കമ്പനിയായ ആമസോണ്‍, തങ്ങളുടെ ഇലക്ട്രോണിക് ബുക്ക് റീഡറായ കിന്‍ഡിലിന്റെ (Kindle) കനംകുറഞ്ഞ വകഭേദം ആഗസ്തില്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിളിന്റെ ടാബ്‌ലറ്റ് കമ്പ്യൂട്ടറായ ഐപാഡിന്റെ ഭീഷണി മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കൂടുതല്‍ മിഴിവാര്‍ന്ന വിധം ചിത്രങ്ങള്‍ കാണാന്‍ സഹായിക്കുന്നതാകും പുതിയ കിന്‍ഡിലിന്റെ സ്‌ക്രീന്‍. എന്നാല്‍, കളര്‍ സ്‌ക്രീനോ ടച്ച്‌സ്‌ക്രീനോ കിന്‍ഡിലില്‍ ഉദ്ദേശിക്കുന്നില്ലെന്ന് റിപ്പോട്ട് പറയുന്നു. ഐപാഡ് കളര്‍ സ്‌ക്രീനും ടച്ച്‌സ്‌ക്രീനുമുള്ള ഉപകരണമാണ്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;2007-ലാണ് ആമസോണ്‍ കമ്പനി അതിന്റെ ഇലക്ട്രോണിക് റീഡര്‍ (ഇ-റീഡര്‍) അവതരിപ്പിച്ചത്. ആപ്പിളിന്റെ ഐപാഡ് ഈവര്‍ഷം രംഗത്തെത്തിയതോടെ കിന്‍ഡില്‍ സമ്മര്‍ദത്തിലായി. വെബ്ബ് ബ്രൗസിങിനും വീഡോയോ കാണാനും ഡിജിറ്റല്‍ ബുക്കുകള്‍ വായിക്കാനും സഹായിക്കുന്ന നൂതന ഉത്പന്നമാണ് ഐപാഡ്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ആപ്പിളില്‍ നിന്ന് മാത്രമല്ല കിന്‍ഡില്‍ മത്സരം നേരിടുന്നത്. സോണി കോര്‍പ്പറേഷന്‍ അവതരിപ്പിച്ചിട്ടുള്ള ടച്ച്‌സ്‌ക്രീന്‍ ഇ-റീഡറും കിന്‍ഡിലിന് വെല്ലുവിളിയാവുകയാണ്. മത്സരം മുറുകിയതോടെ ആമസോണിന്റെ ഓഹരിമൂല്യത്തില്‍ ഈവര്‍ഷം 6.7 ശതമാനത്തിന്റെ കുറവാണുണ്ടായത്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കിന്‍ഡിലിന്റെ ഉത്തരവാദിത്വം പുസ്തക വായനക്കാരോടാണെന്നും, കിന്‍ഡിലില്‍ കളര്‍സ്‌ക്രീന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആമസോണ്‍ അടുത്തയിടെ വ്യക്തമാക്കിയിരുന്നു. അച്ചടിച്ച കടലാസിനെ അനുസ്മരിപ്പിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഡിസ്‌പ്ലെയാണ് കിന്‍ഡിലിന്റേത്. യഥാര്‍ഥ പുസ്തകങ്ങളോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ള ഡിസ്‌പ്ലേയായിരിക്കും പുതിയ വകഭേദത്തിലെന്നാണ് റിപ്പോര്‍ട്ട്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഫോറെസ്റ്റര്‍ റിസര്‍ച്ചിന്റെ കണക്കു കൂട്ടല്‍ പ്രകാരം ഈ വര്‍ഷം ലോകത്താകമാനം 60 ലക്ഷം ഇ-റീഡറുകള്‍ വില്‍ക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം ഇത് 30 ലക്ഷമായിരുന്നു. യു.എസ്.ഇ-ബുക്ക് വിപണിയില്‍ 60 ശതമാനവും കൈയടക്കി വെച്ചിരിക്കുന്നത് കിന്‍ഡിലാണ്.&lt;/span&gt;&lt;span style="font-size: xx-small;"&gt;courtesy mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-6241314060452765527?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/6241314060452765527/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=6241314060452765527' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6241314060452765527'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6241314060452765527'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/06/blog-post.html' title='ഐപാഡിനെ നേരിടാന്‍ ആമസോണ്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-1155528580821129577</id><published>2010-04-01T19:53:00.000+05:30</published><updated>2010-04-01T19:53:58.767+05:30</updated><title type='text'>ക്ലൗഡ് കംപ്യൂട്ടിംഗ്</title><content type='html'>&lt;div align="right" style="color: #868686; font-family: Arial; font-size: 11px;"&gt;&lt;span id="goog_540263431"&gt;&lt;/span&gt;&lt;span id="goog_540263432"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;img border="0" src="http://media.mathrubhumi.com/images/2010/Mar/28/30234_158588.jpg" /&gt;&lt;/div&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;വ്യക്തിപരമായ വിവരങ്ങള്‍ പോലും സൈബര്‍സ്‌പേസിലെ പൊതു ഇടത്തിലേക്ക് പറിച്ചു നട്ട് ക്ലൗഡ് കംപ്യൂട്ടിംഗ് സംസ്‌കാരത്തിന് അടിത്തറയിട്ടത് സൗഹൃദക്കൂട്ടായ്മാ സൈറ്റുകളും (സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും) ഗൂഗിള്‍ സൗജന്യസേവനങ്ങളുമൊക്കെയാണ്. പിന്നീട് സ്വകാര്യമേഖലയിലും ഭരണ നിര്‍വ്വഹണ രംഗത്തു പോലും ലോകവ്യാപകമായി ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിവരസാങ്കേതികമേഖല വന്‍ വിപ്ലവത്തിന് വേദിയായി. &lt;br /&gt;&lt;br /&gt;എന്നാല്‍ ചൈനയില്‍ നിന്നുണ്ടായ കേന്ദ്രീകൃത സൈബര്‍ ആക്രമണങ്ങളോടെ ഗൂഗിള്‍ ചൈനവിട്ടതും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നു വരുന്ന സൈബര്‍ ആക്രമണങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗില്‍ സുരക്ഷയെക്കുറിച്ചുള്ള വിവാദത്തിന് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്. ചൈന ഭീഷണിയുടെ വെളിച്ചത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് നേരിടുന്ന വെല്ലുവിളിയെക്കുറിച്ച് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രമ്മണ്ട് തന്റെ ബ്ലോഗില്‍ ആശങ്കകള്‍ പങ്കുവെച്ചു. പല സന്ദര്‍ഭങ്ങളിലായി സിസ്‌കോ പോലുള്ള കംപ്യൂട്ടര്‍ സാങ്കേതിക രംഗത്തെ വന്‍ കമ്പനികള്‍ വരെ ഇതിനെതിരെ രംഗത്തുവന്നിരുന്നു. &lt;br /&gt;&lt;br /&gt;സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രോഗ്രാമുകളും വിവരങ്ങള്‍ സൂക്ഷിക്കാന്‍ ഹാര്‍ഡ് ഡിസ്‌കുകളുമുള്ള കംപ്യൂട്ടര്‍ എന്ന പഴയ സങ്കല്‍പ്പത്തിനു പകരം റേഡിയോയും ടെലിവിഷനും പോലെ മറ്റൊരു കേന്ദ്രം നല്‍കുന്ന സേവനങ്ങള്‍ സ്വീകരിക്കാനുള്ള ഒരു ഉപകരണം മാത്രമായി കമ്പ്യൂട്ടറുകളെ കണക്കാക്കപ്പെടുന്ന സംവിധാനമെന്നാണ് ക്ലൗഡ് കംപ്യൂട്ടിഗിനെ വിശേഷിപ്പിക്കുന്നത്. ഹാര്‍ഡ്‌വേറിനുള്ള പ്രാധാന്യം നഷ്ടപ്പെടുകയും പകരം സോഫ്റ്റ്‌വേറിന് മുഖ്യ പ്രാധാന്യം കൈവരുകയും ചെയ്യുന്ന പുത്തന്‍ വിപ്ലവമെന്നാണ് ഇതിനെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ദ്ധനായ ഡേല്‍ ജോഗെന്‍സണ്‍ നിര്‍വചിച്ചത്. &lt;br /&gt;&lt;br /&gt;ഒരു വെബ് ബ്രൗസറോ സമാനമായ ആപ്ലിക്കേഷനോ അതു പ്രവര്‍ത്തിക്കാനാവശ്യമായ സംവിധാനങ്ങളോ ഉണ്ടെങ്കില്‍ നിശ്ചിത വാടകക്ക് സോഫ്റ്റ്‌വേര്‍, ഡാറ്റാ ശേഖരണം തുടങ്ങിയവയെല്ലാം ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കും. വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലൗഡ് കംപ്യൂട്ടിഗിനൊപ്പം തന്നെ ഗൂഗിളിന്റെ ഡോക്യുമെന്റ്‌സ്, മാപ്‌സ്, പിക്കാസ മുതല്‍ ഇ മെയില്‍ വരെയുള്ള സൗജന്യസേവനങ്ങള്‍ എന്നിവയടങ്ങിയ ജനകീയ ക്ലൗഡ് കംപ്യൂട്ടിംഗിനും പുതിയ കാലത്ത് പ്രാധാന്യമുണ്ട്. &lt;br /&gt;&lt;br /&gt;2006 ല്‍ ആമസോണ്‍ ആരംഭിച്ച എലാസ്റ്റിക് കംപ്യൂട്ടര്‍ ക്ലൗഡ് (ഇ സി2) ആണ് വാണിജ്യാടിസ്ഥാനത്തില്‍ ക്ലൗഡ് കംപ്യൂട്ടിംഗില്‍ വിപ്ലവം സൃഷ്ടിച്ചത്. മണിക്കൂറിന് പത്ത് സെന്റ് എന്ന തോതില്‍ അവരുടെ നെറ്റ്വര്‍ക്കില്‍ നിന്നും ആര്‍ക്കും സേവനങ്ങള്‍ കടമെടുക്കാം. അതായത് ഇന്റര്‍നെറ്റ് വഴി സാങ്കല്പിക കംപ്യൂട്ടര്‍ (വെര്‍ച്വല്‍ കംപ്യൂട്ടര്‍) വാടകക്കെടുക്കുന്ന രീതി. &lt;br /&gt;&lt;br /&gt;അധികനാള്‍ കഴിയുന്നതിനു മുമ്പേ തന്നെ ഇസി2 സേവനത്തെ ഹാക്കര്‍മാര്‍ തകരാറിലാക്കിയതോടെ ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയമായി. പിന്നാലെ സാന്‍ഡിയാഗോയിലേയും കാലിഫോര്‍ണിയയിലേയും ഗവേഷകര്‍ ഇതേ സിസ്റ്റത്തില്‍ കടന്നുകയറി കുറഞ്ഞ പണം നല്‍കി കൂടുതല്‍ സമയം വിനിയോഗിക്കാമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു. തുടക്കത്തിലേ കല്ലുകടിയായ ഇത്തരം സംഭവങ്ങളാണ് ക്ലൗഡ് കംപ്യൂട്ടിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം കടന്നുവരുന്ന ഉദാഹരണങ്ങള്‍. &lt;br /&gt;&lt;br /&gt;ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള നിരവധി വന്‍ കമ്പനികള്‍ ആമസോണിനെ ഇപ്പോഴും ആശ്രയിച്ചുവരുന്നു. ഇസി2 മുതല്‍ ഗൂഗിളിന്റെ വരാനിരിക്കുന്ന ക്ലൗഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റമായ ക്രോം വരെ ക്ലൗഡ് കംപ്യൂട്ടിംഗ് ശൃംഗലയില്‍ അതിന്റേതായ സ്ഥാനം ഉറപ്പിക്കുകയുംചെയ്തു. &lt;br /&gt;&lt;br /&gt;വന്‍ കമ്പനികള്‍ക്ക് തങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സോഫ്റ്റ്‌വേറുകളും മറ്റും സ്വന്തമായി പണം കൊടുത്തുവാങ്ങാതെ ഇന്റര്‍നെറ്റിലൂടെ വാടകക്കോ അല്ലാതെയോ ഉപയോഗിക്കാമെന്നതും കുറഞ്ഞ ചെലവില്‍ ലോകത്തെല്ലായിടത്തുനിന്നും ഈ സേവനം സ്വീകരിക്കാമെന്നതും മള്‍ട്ടിനാഷണലുകളടക്കമുള്ള കമ്പനികളെ ക്ലൗഡ് കംപ്യൂട്ടിംഗിനെ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ഇങ്ങനെയാണ് ക്ലൗഡ് കംപ്യൂട്ടിംഗിന് പുതിയ കാലത്തിന്റെ ഉല്പന്നമെന്ന വിശേഷണം ലഭിച്ചത്. ഇവിടെ ഡാറ്റകള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും പലപ്പോഴും അജ്ഞാതമായ സ്ഥലത്തുള്ള ഏതെങ്കിലും സെര്‍വറുകളിലായിരിക്കും. സ്വന്തമായ സെര്‍വര്‍ കംപ്യൂട്ടറില്‍ നിന്നും ഡാറ്റ വാടകക്കെടുത്ത മറ്റൊരു സ്ഥലത്ത് സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലുമാണ് വിശ്വാസ്യതയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത്. &lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് കംപ്യൂട്ടിംഗ് വാണിജ്യ തലത്തില്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നത് മറ്റൊരാള്‍ക്ക് ഹാക്കര്‍മാരുടെ സഹായത്തോടെ തങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താമെന്നതും, കമ്പനികളുടെ വിവര ശേഖരണത്തെ തന്നെ തകര്‍ത്തുകളയാമെന്നതും, സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നശിച്ചുപോകുമെന്നതും ഡാറ്റ എത്രകാലം സൂക്ഷിക്കാമെന്നതുമൊക്കെയാണ്. &lt;br /&gt;&lt;br /&gt;ഇന്ത്യയിലെ അശോക് ലൈലന്റ്, ഭാരതി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുക്കി, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കമ്പനികളും സ്വകാര്യ ക്ലൗഡ് നെറ്റ്വര്‍ക്കുകളെ ഉപയോഗിക്കുന്നുണ്ട്. മുഖ്യമായും സാമ്പത്തിക സ്ഥാപനങ്ങള്‍, എയര്‍ലൈന്‍ കമ്പനികള്‍, ഐടി കമ്പനികള്‍ തുടങ്ങിയവയാണ് ഈ സേവനം ഉപയോഗിക്കുന്നത്. &lt;br /&gt;&lt;br /&gt;പലയിടത്തായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കേന്ദ്രത്തില്‍ നിന്നും സേവനങ്ങള്‍ സ്വീകരിക്കാമെന്നതും പണം ലാഭിക്കാമെന്നതിനൊപ്പം സാങ്കേതിക പ്രശ്‌നങ്ങളുടെ തലവേദനയും നേരിടേണ്ട എന്നതും ക്ലൗഡ് കംപ്യൂട്ടിംഗിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. ലോകത്തേറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യമായ അമേരിക്കയാണ് ക്ലൗഡ് കംപ്യൂട്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വകാര്യക്ലൗഡുകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും പാശ്ചാത്യ രാജ്യങ്ങളില്‍ ഭരണ നിര്‍വ്വഹണ മേഖലയില്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. &lt;br /&gt;&lt;br /&gt;ചൈന ഗൂഗിളിനു നേരെ ആക്രമണം നടത്തിയ സംഭവത്തോടെ അമേരിക്കന്‍ സര്‍ക്കാരിന്റെ സുരക്ഷാ ഏജന്‍സിയുമായി സഹകരിച്ച് ഗൂഗിള്‍ തങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റങ്ങള്‍ അന്വേഷിക്കാനും തടയാനുമുള്ള ദീര്‍ഘകാല കരാര്‍ ഒപ്പുവെച്ചു. ഈ കരാര്‍ പ്രകാരം ഗൂഗിള്‍ സേവനങ്ങള്‍ സുരക്ഷാ ഏജന്‍സിക്ക് പരിശോധനാ വിധേയമാക്കാം. തങ്ങളുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും വ്യക്തികളുടെ അക്കൗണ്ടുകളില്‍ കടന്നു കയറില്ലെന്നും ഗൂഗിള്‍ ഉറപ്പുനല്‍കിയിരുന്നു. &lt;br /&gt;&lt;br /&gt;എന്നാല്‍ ഈ ഉറപ്പിനെ എത്രത്തോളം വിശ്വസിക്കാമെന്നതാണ് സൈബര്‍ ലോകത്ത് ചര്‍ച്ചാ വിധേയമായിരിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ നിത്യസംഭവമാകുകയും ഗൂഗിള്‍ പോലെ രാജ്യത്തെ ഒന്നാംകിട സേവനദാതാക്കള്‍ പോലും ആക്രമണത്തിനിരയാകുകയും ചെയ്യുമ്പോള്‍ പൊതുഇടങ്ങളില്‍ കൈകാര്യം ഡാറ്റയുടെ സുരക്ഷ എത്രത്തോളമാണ് എന്നതാണ് ചിന്തിക്കേണ്ട വസ്തുത. &lt;br /&gt;&lt;br /&gt;വിവിധ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഉപോല്പന്നമായി നാറ്റോയുടേയും അമേരിക്കന്‍ സര്‍ക്കാരിന്റെയും നെറ്റ്വര്‍ക്കുകളില്‍ സൂക്ഷിച്ച വിവരങ്ങള്‍ പലതവണ തകര്‍ക്കപ്പെട്ടതാണ്. തന്റെ ഓഫിസുമായി ബന്ധപ്പെട്ട കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ ചൈന ആക്രമണം നടത്താന്‍ ശ്രമിച്ചതായും അത് പരാജയപ്പെടുത്തിയെന്നും മുന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞവര്‍ഷം ചിലര്‍ ട്വിറ്റര്‍ ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ അക്കൗണ്ട് ഹാക്കുചെയ്ത് ഗൂഗിള്‍ ഡോക്യുമെന്റ്‌സില്‍ അദ്ദേഹം സൂക്ഷിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ സംഭവം ക്ലൗഡ് നെറ്റുവര്‍ക്കുകളില്‍ സൂക്ഷിക്കുന്ന സ്വകാര്യ ഡാറ്റയുടെ സുരക്ഷക്കുനേരെയുയര്‍ന്ന വെല്ലുവിളിയാണ്. മൈക്രോസോഫ്റ്റിന്റെ ഒരു സഹോദര സ്ഥാപനത്തിന്റെ ക്ലൗഡ് നെറ്റ്വര്‍ക്കില്‍ സൂക്ഷിച്ചിരുന്ന ടി മൊബൈല്‍ എന്ന കമ്പനിയുടെ ഡാറ്റ സെര്‍വര്‍ തകരാറിലൂടെ നഷ്ടപ്പെട്ടത് സാങ്കേതിക കാരണങ്ങളാല്‍ ഡാറ്റ നഷ്ടപ്പെടുന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നീണ്ട പരിശ്രമത്തിനൊടുവില്‍ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ശതമാനം മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. &lt;br /&gt;&lt;br /&gt;ഇന്റര്‍നെറ്റില്‍ നിന്നും സ്വതന്ത്രമായ നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ചു ക്ലൗഡിനെ ആശ്രയിക്കുക എന്നതാണ് സുരക്ഷാ വിഷയങ്ങള്‍ക്ക് പരിഹാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ പൊതുവേ ചിലവേറിയ ഡാറ്റാലൈനുകള്‍ സ്ഥാപിക്കണമെന്നതും ഇന്റര്‍നെറ്റുവഴി ലഭിക്കുന്ന സേവനം പോലെ വ്യാപകമായി അത് ഉപയോഗിക്കാനാകില്ല എന്നതും സ്വതന്ത്ര നെറ്റ്‌വര്‍ക്ക് എന്ന സങ്കല്പത്തിന് തിരിച്ചടിയായി. പാസ് വേഡുകളുപയോഗിച്ചും ഡാറ്റ സ്വകാര്യമാക്കിവെക്കാവുന്ന വിവിധ എന്‍ക്രിപ്റ്റിംഗ് രീതികളുപയോഗിച്ചും ഇന്റര്‍നെറ്റില്‍ ശേഖരിക്കുന്ന വിവരങ്ങളെ കൈകാര്യം ചെയ്യുകയാണ് ഇപ്പോള്‍ പൊതുവേ ചെയ്തുവരുന്നത്. എന്നാല്‍ ഹാക്കിംഗ് വന്‍ പ്രസ്ഥാനമായി വളര്‍ന്ന പുതിയ കാലത്ത് അതുകൊണ്ടും വലിയ പ്രയോജനമില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം&lt;br /&gt;&lt;br /&gt;ഓരോരുത്തരും ഉപയോഗിക്കുന്നതനുസരിച്ചാണ് അവരവരുടെ ക്ലൗഡ് സേവനങ്ങളുടെ സുരക്ഷ നിലനില്‍ക്കുന്നത് എന്നാണ് ഗൂഗിള്‍ ആപ്ലിക്കേഷന്‍സ് സെക്യൂരിറ്റി ഡയറക്ടര്‍ ഇറാന്‍ ഫിഗന്‍ബാം ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ക്ലൗഡ് കംപ്യൂട്ടിംഗിന്റെ കാലത്ത് സുരക്ഷ ഒരു പേടി സ്വപ്നമാണെന്നും പരമ്പരാഗത മാര്‍ഗ്ങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും അമേരിക്കയിലെ നെറ്റ്വര്‍ക്കിംഗ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിദഗ്ദ്ധരായ സിസ്‌കോ ചെയര്‍മാന്‍ ജോണ്‍ ചേംബേഴ്‌സിന്റെ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ആമസോണിന്റെ സ്വകാര്യ ക്ലൗഡ് സംവിധാനം, ഐ ബി എം ന്റെ പുതിയ സുരക്ഷാ സംവിധാനം തുടങ്ങിയ ആശയങ്ങളും ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട് ചര്‍ച്ചാവിഷയമായിട്ടുണ്ട്. &lt;br /&gt;&lt;br /&gt;സാങ്കേതികത്തകരാറും കടന്നുകയറ്റങ്ങളും ശക്തമാകുമ്പോഴും സാങ്കേതിക മേഖലയില്‍ ക്ലൗഡ് കംപ്യൂട്ടിങ്ങിന്റെ സുരക്ഷയെപറ്റി രണ്ടഭിപ്രായമാണ്. സാങ്കേതികമായ ന്യായവാദങ്ങള്‍ നിരത്തി ക്ലൗഡ് കംപ്യൂട്ടിങിനെ ന്യായീകരിക്കുമ്പോഴും എല്ലാവരും ഒരേ സ്വരത്തില്‍ വിവരങ്ങളുടെ സുരക്ഷയെപറ്റി ആശങ്ക കൈമാറുന്നുമുണ്ട്. സുരക്ഷാപ്രശ്‌നങ്ങളൊഴിച്ചു നിര്‍ത്തിയാല്‍ ക്ലൗഡ് കംപ്യൂട്ടിംഗ് കാലത്തിനനുയോജിച്ച സാങ്കേതിക വിദ്യ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സുരക്ഷ ഭരണരംഗത്തുമാത്രമല്ല വ്യാവസായിക രംഗത്തും സുപ്രധാന വിഷയമാണുതാനും&lt;/span&gt;                                        .&lt;span style="font-size: xx-small;"&gt;courtesy:ബി എസ് ബിമിനിത്‌&amp;nbsp; (mathrubhumi) &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-1155528580821129577?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/1155528580821129577/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=1155528580821129577' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1155528580821129577'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1155528580821129577'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2010/04/blog-post.html' title='ക്ലൗഡ് കംപ്യൂട്ടിംഗ്'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-1830715976994815716</id><published>2009-11-21T14:41:00.001+05:30</published><updated>2009-11-21T14:42:37.329+05:30</updated><title type='text'>കണികാ പരീക്ഷണം വീണ്ടും തുടങ്ങി</title><content type='html'>&lt;span style="font-size: large;"&gt;പ്രപഞ്ച രഹസ്യങ്ങള്‍ തേടിയുള്ള കണികാ പരീക്ഷണം ശാസ്ത്രലോകം വീണ്ടും ആരംഭിച്ചു. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ താപനില 100 ഡിഗ്രി സെല്‍സ്യസോളം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് ആണ് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്നത്.&lt;br /&gt;&lt;br /&gt;കണികാ പ്രവാഹത്തെ പ്രചോദിപ്പിക്കുന്ന കാന്തങ്ങളുടെ ശീതീകരണ സംവിധാനത്തിലുണ്ടായ തകരാര്‍ നേരത്തെ പരീക്ഷണത്തെ തടസപ്പെടുത്തിയിരുന്നു. &lt;br /&gt;&lt;br /&gt;പ്രപഞ്ചം ആരംഭിച്ചതിനു തൊട്ടുശേഷമുള്ള നിമിഷങ്ങള്‍ പരീക്ഷണ ശാലയില്‍ കൃത്രിമമായി സൃഷ്ടിച്ചു പ്രപഞ്ചത്തിന്റെ ഉത്പത്തി രഹസ്യങ്ങളും ഘടനാ രഹസ്യങ്ങളും ചുരുള്‍ നിവര്‍ക്കുകയാണ് ലക്ഷ്യം.&lt;br /&gt;&lt;br /&gt;പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ കണികകളെ കൂട്ടിയിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രജ്ഞര്‍. ഇതിനായി രണ്ട് പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് പരീക്ഷണം വീണ്ടും തുടങ്ങിയത്. &lt;br /&gt;&lt;br /&gt;കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിനാണ് പ്രപഞ്ചോല്‍പത്തിയെക്കുറിച്ച് പഠിക്കാന്‍ കണികാ പരീക്ഷണം തുടങ്ങിയത്.&lt;span style="font-size: xx-small;"&gt;courtesy - Mathrubhumi&amp;nbsp;&lt;/span&gt; &lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-1830715976994815716?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/1830715976994815716/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=1830715976994815716' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1830715976994815716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1830715976994815716'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/11/blog-post_21.html' title='കണികാ പരീക്ഷണം വീണ്ടും തുടങ്ങി'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-6888362709890332179</id><published>2009-11-12T14:42:00.002+05:30</published><updated>2009-11-21T14:46:30.138+05:30</updated><title type='text'>ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും</title><content type='html'>&lt;span style="font-size: large;"&gt;ചന്ദ്രനിലെ ജലസാന്നിധ്യത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു. ചന്ദ്രയാന്‍ ഒന്നിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണമായ 'സാറ' നടത്തിയ കണ്ടെത്തല്‍ ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ച് നിലവിലുള്ള ചില ധാരണകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ കാര്യം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു. ചന്ദ്രയാനിലുണ്ടായിരുന്ന 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ 'സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍' (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, അത് ചന്ദ്രനില്‍ തന്നെ സൃഷ്ടിക്കപ്പെടുകയാണ് എന്ന സുപ്രധാന കണ്ടെത്തലാണ് 'സാറ' നടത്തിയിരിക്കുന്നത്. സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്നെത്തുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്) ആണ്, ചന്ദ്രപ്രതലത്തിലെ ജലസാന്നിധ്യത്തിന് നിദാനമെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. ചന്ദ്രപ്രതലത്തിലെ ധൂളികള്‍ക്ക് 'റിഗൊലിത്' എന്നാണ് പേര്. അതിലുള്ള ഓക്‌സിജന്‍ സൗരക്കാറ്റിലെ ഹൈഡ്രജന്‍ ന്യൂക്ലിയസുകളുമായി സംയോജിച്ചാണ് ജല തന്മാത്രകളും ഹൈഡ്രോക്‌സില്‍ തന്മാത്രകളും ഉണ്ടാകുന്നത്. ശരിക്കും സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന ഒരു സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചന നല്‍കുന്നു. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം ഉള്ളതായി ചന്ദ്രയാനിലെ നാസയുടെ പരീക്ഷണോപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) കണ്ടെത്തിയിരുന്നു. കഴിഞ്ഞ സപ്തംബര്‍ 29-ന്റെ 'സയന്‍സ്' വാരികയാണ് ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചത്. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ഇന്ത്യന്‍ പേടകത്തില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ചന്ദ്രയാനിലെ ഉപകരണങ്ങളുടെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;സൗരക്കാറ്റിലെത്തുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചന്ദ്രപ്രതലത്തിലെ ധൂളീപടലങ്ങള്‍ ആഗിരണം ചെയ്യുന്നു എന്ന് തെളിയിക്കുന്നതിനൊപ്പം, ദുരൂഹമായ മറ്റൊരു കാര്യംകൂടി സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നതാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് പോകുന്നുണ്ടത്രേ. അങ്ങനെ പ്രതിഫലിക്കുന്നതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് വിടവാങ്ങുക. എന്നുവെച്ചാല്‍, ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കപ്പെടുന്നു എന്നാണര്‍ഥം.'കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല'-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് അറിയിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാറ നടത്തിയ കണ്ടെത്തലിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 'പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സ് 2009' -ലാണുള്ളത്. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും, എ. ഭരദ്വാജ്, ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. courtesy -ജോസഫ് ആന്റണി Mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-6888362709890332179?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/6888362709890332179/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=6888362709890332179' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6888362709890332179'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6888362709890332179'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/11/blog-post.html' title='ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-2752704436489160403</id><published>2009-11-12T14:27:00.003+05:30</published><updated>2009-11-21T14:47:07.453+05:30</updated><title type='text'>ഓഷ്യന്‍സാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യന്‍ കുതിപ്പ്‌</title><content type='html'>&lt;span style="font-size: large;"&gt;കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രശ്‌നങ്ങളുടെ രൂക്ഷത ഏറി വരുന്ന കാലത്ത് സമുദ്രങ്ങളിലും അന്തരീക്ഷത്തിലുമുണ്ടാകുന്ന മാറ്റങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. കാലവര്‍ഷത്തിന്റെ ലഭ്യത മുതല്‍ കാലങ്ങള്‍ക്ക് ശേഷമുള്ള അപകടങ്ങള്‍ തിരിച്ചറിയുന്നതിന് വരെ ഇത്തരം പഠനങ്ങള്‍ സഹായിക്കും. ആ നിലയ്ക്ക് ഇന്ത്യ ഇപ്പോള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ഓഷ്യന്‍സാറ്റ്-2 പേടകത്തിന് വലിയ പ്രസക്തിയാണുള്ളത്. സമുദ്രപഠന മേഖലയിലും അന്തരീക്ഷപഠനത്തിലും കുതിച്ചുചാട്ടം തന്നെ ഈ ഉപഗ്രഹം സാധ്യമാക്കിയേക്കും. അതിനാവശ്യമായ അത്യന്താധുനിക ഉപകരണങ്ങളാണ് ഓഷ്യന്‍സാറ്റിലുള്ളത്. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;സമുദ്രത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കാന്‍ 1999-മെയില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഐ.എസ്.ആര്‍.ഒ. ഓഷ്യന്‍സാറ്റ്-1 വിക്ഷേപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഓഷ്യന്‍സാറ്റ്-2 ഇന്ന് (2009 സപ്തംബര്‍ 23) ഭ്രമണപഥത്തിലേത്തിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 നെ കാലാവധി കഴിയും മുമ്പ് ഉപേക്ഷിക്കേണ്ടി വന്നെങ്കിലും, ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയുകയെന്ന സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാനിലെ 'മൂണ്‍ മിനറലോജി മാപ്പര്‍' എന്ന ഉപകരണം നടത്തിയ കാര്യം വെളിപ്പെട്ട സമയത്തു തന്നെയാണ് ഓഷ്യന്‍സാറ്റ് വിക്ഷേപണം വിജയമായതും എന്നത് ശ്രദ്ധേയമാണ്. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഭൂമിയെന്ന ഗ്രഹത്തിന്റെ (പ്രത്യേകിച്ചും സമുദ്രം, അന്തരീക്ഷം എന്നിവയുമായി ബന്ധപ്പെട്ട്) ഒട്ടേറെ പ്രത്യേകതകള്‍ ഓഷ്യന്‍സാറ്റ്-2 പഠനവിധേയമാക്കും. 952 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂപ്രതലത്തില്‍നിന്ന് 720 കിലോമീറ്റര്‍ അകലെ നിന്നാണ് ഭൗമനിരീക്ഷണം നടത്തുക. സമുദ്രത്തിന്റെ നിറം, കാലാവസ്ഥാമാറ്റങ്ങളില്‍ സമുദ്രങ്ങള്‍ വഹിക്കുന്ന പങ്ക്, സമുദ്രങ്ങളും അന്തരീക്ഷവും തമ്മിലുള്ള ഇടപഴകല്‍, അന്തരീക്ഷത്തിലെ ജലബാഷ്പം തുടങ്ങിയവ ഓഷ്യന്‍സാറ്റിന്റെ പഠനലക്ഷ്യങ്ങളാണ്. ഒപ്പം തീരക്കടലില്‍ മത്സ്യലഭ്യതയുള്ള സ്ഥലങ്ങള്‍ തിരിച്ചറിയുക, മണ്‍സൂണിന്റെ വരവ് പ്രവചിക്കുന്നതിന് സഹായിക്കുക, തീരപ്രദേശങ്ങളിലെ സമുദ്രജലമലിനീകരണത്തിന്റെ തോത് മനസിലാക്കുക തുടങ്ങയവും ഓഷ്യന്‍സാറ്റ്-2 ന്റെ ലക്ഷ്യങ്ങളാണ്. അഞ്ചുവര്‍ഷമാണ് ദൗത്യ കാലാവധി.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഓഷ്യന്‍സാറ്റിന്റെ നിരീക്ഷണങ്ങള്‍ സാധ്യമാക്കുക അതിലുള്ള മൂന്ന് സുപ്രധാന ഉപകരണങ്ങളാണ്. ഓഷ്യന്‍ കളര്‍ മോണിറ്റര്‍ (ഒ.സി.എം) എന്ന റേഡിയോമീറ്ററാണ് ഒരുപകരണം. ഓഷ്യന്‍സാറ്റ്-1 ല്‍ ഉണ്ടായിരുന്നതിന്റെ പരിക്ഷക്കരിച്ച രൂപമാണിത്. വൈദ്യുതകാന്തിക വര്‍ണരാജിയിലെ ഏഴ് മേഖലകളുപയോഗിച്ച് ഈ ഉപകരണത്തിലൂടെ നിരീക്ഷണം സാധ്യമാകും. സ്‌കാനിങ് സ്‌കാറ്റെറോമീറ്റര്‍ (സ്‌കാറ്റ്) എന്ന ആക്ടീവ് മൈക്രോവേവ് ഉപകരണമാണ് മറ്റൊന്ന്. ഇറ്റാലിയന്‍ സ്‌പേസ് എജന്‍സി രൂപകല്‍പ്പന ചെയ്ത റേഡിയോ ഒക്കല്‍റ്റേഷന്‍ സൗണ്ടര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് സ്റ്റഡീസ് (റോസ) ആണ് മൂന്നാമത്തെ ഉപകരണം. ഭൗമാന്തരീക്ഷത്തിന്റെ താഴ്ന്ന വിതാനത്തിന്റെ സ്വഭാവം, അയണോസ്ഫിയര്‍ തുടങ്ങിയവയുടെ പഠനത്തിനു വേണ്ടിയാണ് റോസ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഓഷ്ന്‍സാറ്റിന്റെ വിക്ഷേപണവും ഐ.എസ്.ആര്‍.ഒ.യെ സംബന്ധിച്ച് ഒരു പൊന്‍തൂവലാണ്. ഓഷ്യന്‍സാറ്റിനൊപ്പം മറ്റ് ആറ് നാനോഉപഗ്രഹങ്ങള്‍ക്കൂടിയാണ് പി.എസ്.എല്‍.വി-സി14 റോക്കറ്റില്‍ വിക്ഷേപിച്ചത്. ഓരോ കിലോഗ്രാം വീതം ഭാരമുള്ള ക്യൂബ്‌സാറ്റ്-1, 2, 3, 4 എന്നിവയും, എട്ടുകിലോഗ്രാം വീതം ഭാരമുള്ള റൂബിന്‍സാറ്റ് 9.1, റൂബിന്‍സാറ്റ് 9.2 എന്നിവയും. ആറ് നാനോഉപഗ്രഹങ്ങളും യൂറോപ്യന്‍ നിര്‍മിതങ്ങളാണ്. വിക്ഷേപണത്തിനുപയോഗിച്ച പി.എസ്.എല്‍.വി-സി14 നാലുഘട്ട റോക്കറ്റാണ്. ഒന്നും മൂന്നും ഘട്ടങ്ങളില്‍ ഖരഇന്ധനവും, രണ്ടും നാലും ഘട്ടങ്ങളില്‍ ദ്രാവകഇന്ധനവുമാണ് ഉപയോഗിച്ചത്. 44 മീറ്റര്‍ ഉയരമുള്ള റോക്കറ്റിന് ഭാരം 230 ടണ്‍. പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യവിക്ഷേപണമായിരുന്നു ഇത്. ഇരുവരെ 39 പേടകങ്ങളെ പി.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്; ഇന്ത്യയുടെ 17 ഉപഗ്രഹങ്ങളും 22 വിദേശ ഉപഗ്രഹങ്ങളും.courtesy.mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-2752704436489160403?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/2752704436489160403/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=2752704436489160403' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2752704436489160403'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2752704436489160403'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/11/2.html' title='ഓഷ്യന്‍സാറ്റ്-2: സമുദ്രപഠനത്തിന് ഇന്ത്യന്‍ കുതിപ്പ്‌'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-2259996004009610862</id><published>2009-09-16T07:57:00.002+05:30</published><updated>2009-09-16T08:22:00.682+05:30</updated><title type='text'>ഇന്ന് ഓസോണ്‍ ദിനം</title><content type='html'>&lt;div style="text-align: left;"&gt;&lt;span style="font-size: x-small;"&gt;&lt;a href="http://niyathymp.googlepages.com/Meera_04.ttf"&gt;Reading Problem?ClickHere to Download Font&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ടു മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക് ചൂടുപിടിക്കുന്നത് അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക് മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത് കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ് നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ് കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കുമെന്നാണ് കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.&lt;/span&gt;&lt;span style="font-size: large;"&gt;അതേസമയം, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്ഗ്യാസ്' എന്ന ഓമനപ്പേരുള്ള നൈട്രസ് ഓക്‌സൈഡാണ് സ്ട്രാറ്റോസ്ഫിയറില്‍ മറ്റേത് രാസവസ്തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്. ഇന്നത്തെ നിലയ്ക്ക് കാര്യങ്ങള്‍ തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക് ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്തു നൈട്രസ് ഓക്‌സൈഡ് ആയിരിക്കുമെന്ന്, നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷനി (നോവ) ലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.&lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഭൂമിയില്‍ നേരിട്ട് പതിറ്റാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന് വരെ കാരണമായേക്കാവുന്നതാണ് സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ് കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 90 ശതമാനവും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ് ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന് 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്ട്രാറ്റോസ്ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ് ഓസോണ്‍പാളിയെന്ന് വിളിക്കുന്നത്. &lt;/span&gt;&lt;span style="font-size: large;"&gt;കാലാവസ്ഥാവ്യതിയാനം മൂലം മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുമെന്നും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത് ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്. വരുന്ന നൂറ് വര്‍ഷത്തേക്ക് കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചത്. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന് പഠനം പറയുന്നു. യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ് ഇതെന്ന് ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട് 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ് അനുമാനം.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്ന്ന വിതാത്തിലേക്ക് എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയപ്പെടേണ്ട സ്ട്രാറ്റോസ്ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും. ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത് 20 ശതമാനം വര്‍ധിക്കാന്‍ അത് കാരണമാകും-'നെച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്ക്കും ഇത് കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും. &lt;/span&gt;&lt;span style="font-size: large;"&gt;അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച് ആള്‍ട്രാവയലറ്റ് കിരണങ്ങള്‍ തന്നെയാണ് ഓസോണിന് ജന്മമേകുന്നത്. ആള്‍ട്രാവയലറ്റ് കിരണങ്ങളേറ്റ് ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച് ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ് ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്ക്ക് ഒറ്റയ്ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു. &lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;/div&gt;&lt;br /&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നൈട്രസ് ഓക്‌സയിഡ്, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്.സികള്‍ തുടങ്ങിയ രാസവസ്തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിനനുസരിച്ച് ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളില്‍ ശാസ്ത്രലോകം കണ്ടെത്തിയ ഈ വിപത്ത് നേരിടാനാണ്, ലോകരാഷ്ട്രങ്ങള്‍ 1989-ല്‍ മോണ്‍ട്രിയള്‍ ഉടമ്പടിക്ക് രൂപംനല്‍കിയത്. ഓസോണിന് ഭീഷണിയായ സി.എഫ്.സികള്‍ പോലുള്ള രാസവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട് വിജയിക്കുകയും ചെയ്തു.&lt;/span&gt;&lt;span style="font-size: large;"&gt;എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന് ഏറ്റവും വിനാശകാരിയായ രാസവസ്തു ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ് ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത് ഓസോണിന്റെ രക്ഷയ്ക്ക് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: xx-small;"&gt;courtesy -ജോസഫ് ആന്റണി Mathrubhumi&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-2259996004009610862?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/2259996004009610862/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=2259996004009610862' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2259996004009610862'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/2259996004009610862'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/09/blog-post.html' title='ഇന്ന് ഓസോണ്‍ ദിനം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-5550639714126997139</id><published>2009-05-22T11:27:00.002+05:30</published><updated>2009-05-22T11:32:50.067+05:30</updated><title type='text'>നാസയുടെ ചാന്ദ്രപേടകം ജൂണ്‍ 17ന്‌ വിക്ഷേപിക്കും</title><content type='html'>&lt;span style="font-size: large;"&gt; &lt;br /&gt;&lt;a href="http://niyathymp.googlepages.com/AnjaliOldLipi-0.730.ttf"&gt;&lt;span style="font-size: small;"&gt;Reading Problem?Click Here To Download Font&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ചന്ദ്രനിലേക്ക്‌ വീണ്ടും ആളെ അയക്കുന്നതിന്റെ മുന്നോടിയായി നാസയുടെ ബഹിരാകാശപേടകം അടുത്തമാസം ചന്ദ്രനിലേക്ക്‌ യാത്രതിരിക്കും. ജൂണ്‍ 17 ന്‌ വിക്ഷേപിക്കുന്ന റോക്കറ്റില്‍ രണ്ട്‌ സാറ്റലൈറ്റുകളാണ്‌ ഘടിപ്പിച്ചിരിക്കുന്നത്‌. &lt;br /&gt;&lt;span style="font-size: large;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ലൂണാര്‍ റികൊണൈസന്‍സ്‌ ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ), ലൂണാര്‍ ക്രാറ്റര്‍ ഒബ്‌സര്‍വേഷന്‍ ആന്‍ഡ്‌ സെന്‍സിങ്‌ സാറ്റലൈറ്റ്‌ എന്നിവയാണ്‌ റോക്കറ്റിലുണ്ടാകുക. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: large;"&gt;ആള്‍ക്കാരെയും വഹിച്ചുകൊണ്ട്‌ ചന്ദ്രനിലെത്തുന്ന ബഹിരാകാശപേടകം സുരക്ഷിതമായി ഇറങ്ങാവുന്ന സ്ഥലം കണ്ടെത്തുക എന്നതാണ്‌ നാസയുടെ ലക്ഷ്യം. &lt;/span&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;എല്‍.ആര്‍.ഓ ചന്ദ്രന്റെ ഉപരിതലത്തിന്റെ വിശദമായ ചിത്രങ്ങള്‍ എടുക്കും. ഇവയുപയോഗിച്ചുണ്ടാക്കുന്ന ചന്ദ്രന്റെ ത്രിമാന മാപ്പില്‍ ഒരു മീറ്റര്‍ വലിപ്പമുള്ളവസ്‌തുക്കള്‍ വരെ രേഖപ്പെടുത്തും. ബഹിരാകാശയാത്രികള്‍ക്ക്‌ ദോഷകരമാകുന്ന വികിരണങ്ങള്‍ ഉണ്ടോ എന്നും ഇതിലെ ഉപകരണം പരിശോധിക്കും. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;രണ്ടാമത്തെ സാറ്റ്‌ലൈറ്റ്‌ ചന്ദ്രന്റെ ധ്രുവങ്ങളിലെ ജലസാന്നിധ്യം പരിശോധിക്കും. റഷ്യയും യു.എസും മാത്രം ശ്രദ്ധിച്ചിരുന്ന ചന്ദ്രയാത്രയിലേക്ക്‌ ഇന്ത്യയും ശ്രദ്ധകേന്ദ്രീകരിച്ചതോടെ നാസയുടെ പുതിയ പദ്ധതി ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌.&lt;span style="font-size: xx-small;"&gt;Courtesy:Mathrubhumi&lt;/span&gt; &lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-5550639714126997139?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/5550639714126997139/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=5550639714126997139' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5550639714126997139'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5550639714126997139'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/05/17.html' title='നാസയുടെ ചാന്ദ്രപേടകം ജൂണ്‍ 17ന്‌ വിക്ഷേപിക്കും'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-8648198676270346194</id><published>2009-04-21T10:42:00.003+05:30</published><updated>2009-04-21T11:11:28.114+05:30</updated><title type='text'>ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റിസാറ്റ്‌-2 വിക്ഷേപിച്ചു</title><content type='html'>&lt;div style="color: cyan;"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: small;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;&lt;i&gt;Reading Problem?Click Here To Download Font&lt;/i&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size: large;"&gt;ഇസ്രയേല്‍ നിര്‍മ്മിത ചാര ഉപഗ്രഹവും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുള്ള ഉപഗ്രഹവും ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്‌ച രാവിലെ 6.45 ന്‌ ശ്രീഹരിക്കോട്ടയില്‍ നിന്നാണ്‌ വിക്ഷേപണം നടന്നത്‌.&lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;ഐ.എസ്‌.ആര്‍.ഒ.യുടെ പി.എസ്‌.എല്‍.വി. റോക്കറ്റില്‍ തിങ്കളാഴ്‌ച വിക്ഷേപിച്ച റിസാറ്റ്‌-2 സുരക്ഷാ ഏജന്‍സികള്‍ക്ക്‌ ആകാശത്തുനിന്ന്‌ നിരീക്ഷിക്കാനുള്ള ആധുനിക സംവിധാനമാകും. &lt;br /&gt;&lt;br /&gt;ഇസ്രായേല്‍ നിര്‍മിതമാണ്‌ ഭൗമനിരീക്ഷണ ഉപഗ്രഹമായ റഡാര്‍ ഇമേജിങ്‌ സാറ്റലൈറ്റ്‌ (റിസാറ്റ്‌). അണ്ണാ സര്‍വ്വകലാശാലക്കായുള്ള ഉപഗ്രഹവും റിസാറ്റ്‌- രണ്ടിനോടൊപ്പം ശ്രീഹരിക്കോട്ടയില്‍നിന്ന്‌ തിങ്കളാഴ്‌ച വിക്ഷേപിച്ചു. &lt;br /&gt;റിസാറ്റ്‌ പരമ്പരയിലെ റിസാറ്റ്‌-1 ഐ.എസ്‌.ആര്‍.ഒ.യുടെ പണിപ്പുരയില്‍ നിര്‍മാണത്തിലാണ്‌.&lt;/span&gt;&lt;span style="font-family: Meera;"&gt;&lt;span style="font-size: large;"&gt;കൗണ്ട്‌ഡൗണിന്‌ മണിക്കൂറുകള്‍ മുന്‍പ്‌ ഉണ്ടായ സാങ്കേതികപ്രശ്‌നം ശാസ്‌ത്രജ്ഞരില്‍ ആശങ്കപരത്തി. പി.എസ്‌.എല്‍.വി.-സി12ന്റെ മുകള്‍ഭാഗത്തുള്ള കണക്ടര്‍ വിക്ഷേപണവാഹനത്തില്‍നിന്ന്‌ വേര്‍പെട്ട്‌ മറ്റു കണക്ടറുകളുടെ മുകളിലേക്കു വീണതാണ്‌ പ്രശ്‌നമായത്‌. ഇതോടെ അരഡസന്‍ കണക്ടറുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടു. എന്നാല്‍ വിക്ഷേപണസമയത്തിന്‌ മാറ്റം വരുത്താതെതന്നെ ആറുമണിക്കൂര്‍ നിര്‍ത്താതെ പണിയെടുത്ത്‌ പ്രശ്‌നങ്ങള്‍ പരിഹരിച്ചു&lt;/span&gt;.&lt;/span&gt;&lt;span style="font-size: xx-small;"&gt;Courtesy:Mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-8648198676270346194?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/8648198676270346194/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=8648198676270346194' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/8648198676270346194'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/8648198676270346194'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/04/2.html' title='ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹം റിസാറ്റ്‌-2 വിക്ഷേപിച്ചു'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-3245962068024025224</id><published>2009-03-16T14:04:00.002+05:30</published><updated>2009-03-16T14:07:49.173+05:30</updated><title type='text'>ഡിസ്‌ക്കവറി വിക്ഷേപണം വിജയം</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_AFqJlSnInVA/Sb4LqA1u6DI/AAAAAAAAAV8/RMGpXrjOWB4/s1600-h/09_43_110_0601725.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;span style="font-size: large;"&gt;&lt;img border="0" ii="true" src="http://3.bp.blogspot.com/_AFqJlSnInVA/Sb4LqA1u6DI/AAAAAAAAAV8/RMGpXrjOWB4/s320/09_43_110_0601725.jpg" /&gt;&lt;/span&gt;&lt;/a&gt;&lt;/div&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പതിനാല്‌ ദിവസത്തെ ദൗത്യത്തിനുവേണ്ടി ഏഴ്‌ ബഹിരാകാശ സഞ്ചാരികളുമായി അമേരിക്കയുടെ സ്‌പെയ്‌സ്‌ ഷട്ടില്‍ ഡിസ്‌ക്കവറി യാത്ര ആരംഭിച്ചു. &lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഫ്‌ളോറിഡയിലെ കേപ്‌ കാനവെറലിലെ നാസയുടെ കെന്നഡി സ്‌പെയ്‌സ്‌ സെന്ററിലെ വിക്ഷേപണത്തറയായ 39 എയില്‍ നിന്ന്‌ ഇന്ത്യന്‍ സമയം ഇന്ന്‌ പുലര്‍ച്ചെയായിരുന്നു ഡിസ്‌ക്കവറിയുടെ വിക്ഷേപണം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നാലാമത്തെ സൗരോര്‍ജ പാനല്‍ സ്‌ഥാപിക്കുകയാണ്‌ ഡിസ്‌ക്കവറിയുടെ ദൗത്യം. വിക്ഷേപണവാഹനത്തിലെ ജപ്പാന്‍കാരനായ യാത്രികന്‍ കോയിച്ചി വകാറ്റ ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങും. ഇതോടെ സെന്ററിലെ സ്‌ഥിരാംഗങ്ങളുടെ എണ്ണം ആറാകും. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കഴിഞ്ഞാഴ്‌ച നടത്താന്‍ നിശ്ചയിച്ച ഡിസ്‌ക്കവറിയുടെ വിക്ഷേപണം ഇന്ധനവാള്‍വിലെ തകരാര്‍മൂലം മാറ്റിവയ്‌ക്കുകയായിരുന്നു. &lt;/span&gt;&lt;span style="font-size: xx-small;"&gt;Courtesy:Mathrubhumi&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-3245962068024025224?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/3245962068024025224/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=3245962068024025224' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3245962068024025224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3245962068024025224'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2009/03/blog-post.html' title='ഡിസ്‌ക്കവറി വിക്ഷേപണം വിജയം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_AFqJlSnInVA/Sb4LqA1u6DI/AAAAAAAAAV8/RMGpXrjOWB4/s72-c/09_43_110_0601725.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-4130943395814887271</id><published>2008-12-05T18:45:00.005+05:30</published><updated>2008-12-05T18:58:21.415+05:30</updated><title type='text'>നാസയുടെ ചൊവ്വാപര്യവേഷണം 2011 ല്‍</title><content type='html'>&lt;table align="center" border="0" cellpadding="2" cellspacing="5" height="898" style="width: 431px;"&gt;&lt;tbody&gt;&lt;tr&gt;&lt;td class="text14"&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;&lt;span style="font-size: small;"&gt;Reading Problem?"Click Here To Download Font"&lt;/span&gt;&lt;/a&gt; &amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; നാസയുടെ അടുത്ത ചൊവ്വാപര്യവേഷണം പെട്ടെന്ന്‌ തുടങ്ങില്ലെന്ന്‌ നാസ അറിയിച്ചു. സാങ്കേതിക കാരണങ്ങളാലാണ്‌ പദ്ധതി വൈകുന്നത്‌. 2011 അവസാനത്തോടെ മാത്രമേ പദ്ധതി ആരംഭിക്കുകയുള്ളൂ.മാര്‍സ്‌ സയന്‍സ്‌ ലാബില്‍ കണ്ടെത്തിയ സാങ്കേതിക പിഴവുകളും യന്ത്രത്തകരാറുകളും പരിഹരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമയം വേണ്ടിവരുമെന്ന്‌ നാസ വ്യക്തമാക്കി. പദ്ധതിക്ക്‌ വേണ്ടി 400 മില്ല്യണ്‍ ഡോളര്‍ അധികമായി ചെലഴിക്കും. &lt;br /&gt;തകരാറുകള്‍ എന്തെല്ലാമാണെന്ന്‌ പരിശോധിച്ചുവരുകയാണെന്നും മൈക്കിള്‍ ഗ്രിഫിന്‍ പറഞ്ഞു. ചൊവ്വയില്‍ കണ്ടെത്തിയ സൂക്ഷ്‌മജീവികളെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിനാകും അടുത്ത പര്യവേഷണ പേടകം പദ്ധതി പ്രധാന്യം നല്‍കുക. &lt;/span&gt;&lt;/td&gt;     &lt;/tr&gt;&lt;tr&gt;      &lt;td&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-4130943395814887271?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/4130943395814887271/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=4130943395814887271' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4130943395814887271'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4130943395814887271'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/12/2011_3791.html' title='നാസയുടെ ചൊവ്വാപര്യവേഷണം 2011 ല്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-7686648569531354973</id><published>2008-11-08T10:32:00.001+05:30</published><updated>2008-11-08T10:36:32.563+05:30</updated><title type='text'>ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം</title><content type='html'>&lt;span style="font-size: large;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;Reading Problem "Click Here" to Download Malayalam Font&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;"ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാന്‍ ഉപഗ്രഹം ഇന്ന്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തും. ഉച്ചതിരിഞ്ഞ്‌ 5മണിയോടെയാണ്‌ ശാസ്‌ത്രജ്ഞര്‍ ഈ ദൗത്യം നിര്‍വഹിക്കുക. ഭൂമിയുമായി ഏകദേശം 3,35,000 കിലോമീറ്റര്‍ അകലെയാണ്‌ ചാന്ദ്രയാന്‍ ഇപ്പോള്‍. ഇത്‌ അഞ്ച്‌ മണിയോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌(3,72,000 കിലോമീറ്റര്‍ അകലെ) എത്തിക്കും. ഒക്‌ടോബര്‍ 22 ന്‌ രാവിലെ 6.22ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ നിന്നാണ്‌ പി.എസ്‌.എല്‍.വി സി 11 റോക്കറ്റ്‌ ചാന്ദ്രയാനുമായി കുതുച്ചുയര്‍ന്നത്‌. തുടര്‍ന്ന്‌ പലഘട്ടങ്ങളിലായാണ്‌ ഉപഗ്രഹത്തെ ചന്ദ്രനിലേക്ക്‌ അടുപ്പിച്ചത്‌. ചന്ദ്രനോട്‌ അടുക്കുമ്പോള്‍ ഉപഗ്രഹത്തിന്റെ വേഗത കുറയ്‌ക്കുന്ന നടപടി മൂന്ന്‌ മണിയോടെ ആരംഭിക്കും. അഞ്ച്‌ മണിയോടെയാണ്‌ ഇന്ത്യയും ചന്ദ്രനുമായുള്ള കൂടിക്കാഴ്‌ച നടക്കുക. ചന്ദ്രന്റെ ഉത്തര ധ്രുവത്തിന്‌ മുകളിലായിരിക്കും കൂടിക്കാഴ്‌ച.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-7686648569531354973?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/7686648569531354973/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=7686648569531354973' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/7686648569531354973'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/7686648569531354973'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/11/blog-post.html' title='ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പാറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-3271587204914532242</id><published>2008-10-23T06:36:00.004+05:30</published><updated>2008-10-25T04:41:23.910+05:30</updated><title type='text'>2015  ല്‍ ഭാരതീയന്‍ ചന്ദ്രനിലേക്ക്</title><content type='html'>&lt;span style=";font-family:Meera;font-size:130%;"  &gt;ചരിത്രം ശ്രീഹരിക്കോട്ടയ്‌ക്ക്‌ മുകളില്‍ ബുധനാഴ്‌ച കുടപിടിച്ചുനിന്നു. സമയം പുലര്‍ച്ചെ 6.22. ഇന്ത്യയ്‌ക്ക്‌ അഭിമാന മുഹൂര്‍ത്തമൊരുക്കി ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ്‌ സെന്ററില്‍ സജ്ജമാക്കിയ വിക്ഷേപണത്തറയില്‍ നിന്ന്‌ പി.എസ്‌.എല്‍.വി. സി-11 കുതിച്ചുയര്‍ന്നു. ഇന്ത്യയുടെ ചന്ദ്രയാത്രാ ദൗത്യത്തിന്‌ വിജയത്തുടക്കം. മഴയൊഴിഞ്ഞ മേഘങ്ങള്‍ക്കിടയിലൂടെ ദൃശ്യമായ പി.എസ്‌.എല്‍.വി. യുടെ ജ്വലനവേഗത്തിലേക്ക്‌ അപ്പോള്‍ സമസ്‌തമിഴികളും ഉറ്റുനോക്കി.&lt;br /&gt;&lt;br /&gt;ചന്ദ്രനിലേക്ക്‌ ഇന്ത്യയുടെ ആദ്യത്തെ ആളില്ലാ പര്യവേക്ഷണവാഹനമായ ചന്ദ്രയാന്‍-1 നെയും വഹിച്ചുകൊണ്ട്‌ പി.എസ്‌.എല്‍.വി. കുതിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തിലെ (ഐ.എസ്‌.ആര്‍.ഒ.) ശാസ്‌ത്രജ്ഞര്‍ ആഹ്ല്‌ളാദാരവം മുഴക്കി.&lt;br /&gt;''ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തമാണിത്‌''-ആവേശം പ്രകമ്പിതമാക്കിയ അന്തരീക്ഷത്തില്‍ ഐ.എസ്‌.ആര്‍.ഒ.യുടെ ചെയര്‍മാനും മലയാളിയുമായ ഡോ. ജി. മാധവന്‍നായരുടെ വാക്കുകള്‍ മുഴങ്ങി.&lt;br /&gt;&lt;br /&gt;ആയിരത്തിഒരുനൂറാമത്തെ സെക്കന്‍ഡിലാണ്‌ (18 മിനിറ്റ്‌ 20 സെക്കന്‍ഡ്‌) വിക്ഷേപണത്തിന്റെ നാലാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി പി.എസ്‌.എല്‍.വി. ചന്ദ്രയാന്‍-ഒന്നിനെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക്‌ വിക്ഷേപിച്ചു. അതോടെ ആശങ്കയൊഴിഞ്ഞ ശ്രീഹരിക്കോട്ടയുടെ മാനത്തുനിന്ന്‌ പ്രകൃതിയുടെ പ്രസാദം വീണ്ടും മഴയായി പെയ്‌തിറങ്ങി.&lt;br /&gt;. ഭൂമിയില്‍ നിന്ന്‌ ഏറ്റവുമടുത്ത 255 കിലോമീറ്ററും ഏറ്റവും ദൂരെ 22,860 കിലോമീറ്ററും അകലമുള്ള ഭ്രമണപഥത്തിലേക്ക്‌ ചന്ദ്രയാന്‍-ഒന്നിനെ പ്രവേശിപ്പിക്കുകയെന്നത്‌ ക്ലേശകരമായ ദൗത്യംതന്നെയാണ്‌. അത്‌ പിഴവുകളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഇനിയങ്ങോട്ട്‌ പ്രൊപ്പല്ലറുകളുടെ ഗതിവേഗം കൂട്ടിക്കൊണ്ട്‌ ഐ.എസ്‌.ആര്‍.ഒ. ചന്ദ്രയാനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്‌ ഉയര്‍ത്തും. നവംബര്‍ എട്ടിന്‌ ചന്ദ്രനുമായി ഇന്ത്യന്‍പേടകത്തിന്റെ ആദ്യ കൂടിക്കാഴ്‌ച നടക്കുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ പ്രതീക്ഷ. അതിനകം നാലു ലക്ഷം കിലോമീറ്ററോളം ചന്ദ്രയാന്‍ സഞ്ചരിച്ചിരിക്കുമെന്ന്‌ മാധവന്‍നായര്‍ പറഞ്ഞു. 2015ഓടെ ഇന്ത്യയ്‌ക്ക്‌ ചന്ദ്രോപരിതലത്തില്‍ മനുഷ്യനെ എത്തിക്കാന്‍ കഴിയുമെന്ന്‌ അദ്ദേഹം ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിച്ചു.&lt;br /&gt;&lt;br /&gt;നവംബര്‍ പതിനഞ്ചോടെ ചന്ദ്രയാനില്‍നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന ശാസ്‌ത്രീയ ഉപകരണം ചന്ദ്രന്റെ ഉപരിതലത്തിലേക്ക്‌ ഇടിച്ചിറങ്ങും. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുമായാണ്‌ അത്‌ ചന്ദ്രനിലിറങ്ങുക. 29 കിലോഗ്രാം ഭാരമുള്ള എം.ഐ.പി. തിരുവനന്തപുരം വി.എസ്‌.എസ്‌.സി.യിലാണ്‌ നിര്‍മിച്ചത്‌. എം.ഐ.പി. ഒഴികെയുള്ള പത്ത്‌ ശാസ്‌ത്രീയ ഉപകരണങ്ങളുമായി ചന്ദ്രയാന്‍-1 രണ്ടുവര്‍ഷം ചന്ദ്രനുചുറ്റും കറങ്ങും.&lt;br /&gt;&lt;br /&gt;ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക്‌ ഇന്ത്യ ആദ്യമായി വിക്ഷേപിക്കുന്ന ബഹിരാകാശ വാഹനമാണ്‌ ചന്ദ്രയാന്‍-1. ഇതോടെ അമേരിക്ക, സോവിയറ്റ്‌ യൂണിയന്‍, ചൈന, ജപ്പാന്‍, യൂറോ പ്യന്‍ സ്‌പേസ്‌ ഏജന്‍സി എന്നിവയ്‌ക്കുശേഷം ചന്ദ്ര ഭ്രമണപഥത്തിലേക്ക്‌ സ്വന്തം പേടകമെത്തിക്കുന്ന രാഷ്ട്രമെന്ന ബഹുമതിയും ഇന്ത്യയ്‌ക്ക്‌ കൈവന്നു. 1959 സപ്‌തംബറില്‍ റഷ്യയുടെ ലൂണ-2 ആണ്‌ ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങിയ ബഹിരാകാശ പേടകം. 44 മീറ്റര്‍ ഉയരവും 316 ടണ്‍ ഭാരവുമുള്ളതാണ്‌ ചന്ദ്രയാന്റെ വിക്ഷേപണത്തിനുപയോഗിച്ച പി.എസ്‌.എല്‍.വി. 1380 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാനില്‍ 11 ശാസ്‌ത്രീയ ഉപകരണങ്ങളാണുള്ളത്‌. ഇതില്‍ അഞ്ചെണ്ണമാണ്‌ ഇന്ത്യയില്‍ നിര്‍മിച്ചത്‌. മൂന്നെണ്ണം യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയും രണ്ടെണ്ണം അമേരിക്കയും ഒരെണ്ണം ബള്‍ഗേറിയയുമാണ്‌ ഐ.എസ്‌.ആര്‍.ഒ.യ്‌ക്ക്‌ നല്‌കിയത്‌.&lt;br /&gt;&lt;br /&gt;ചന്ദ്രയാനില്‍നിന്നുള്ള സന്ദേശങ്ങളും ചിത്രങ്ങളും സ്വീകരിക്കുന്നതിന്‌ അതിവിപുലമായ സജ്ജീകരണങ്ങളാണ്‌ ഐ.എസ്‌.ആര്‍.ഒ. ഒരുക്കിയിട്ടുള്ളത്‌. 32 മീറ്ററും 18 മീറ്ററും വ്യാസമുള്ള രണ്ട്‌ കൂറ്റന്‍ ഡിഷ്‌ ആന്റിനകള്‍ ബാംഗ്ലൂരിനടുത്തുള്ള ബയലാലു ഗ്രാമത്തില്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഈ ആന്റിനകളിലൂടെയാണ്‌ ചന്ദ്രയാനുള്ള നിര്‍ദേശങ്ങള്‍ നല്‌കുക. ചന്ദ്രയാനിലെ ശാസ്‌ത്രീയ ഉപകരണങ്ങള്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും ഈ ആന്റിനകളിലേക്കാണ്‌ പ്രവഹിക്കുക.&lt;br /&gt;&lt;br /&gt;ഭൗമോപരിതലത്തില്‍നിന്ന്‌ 3.84 ലക്ഷം കിലോമീറ്റര്‍ അകലെയാണ്‌ ചന്ദ്രന്‍. ഇത്രയും ദൂരത്തുനിന്ന്‌ ചന്ദ്രയാന്‍ അയയ്‌ക്കുന്ന സിഗ്‌നനലുകള്‍ ഭൂമിയിലെത്തുമ്പോഴേക്കും അതിദുര്‍ബലമാകും എന്നതിനാലാണ്‌ അതിശക്തമായ സംവേദനക്ഷമതയുള്ള ആന്റിനകള്‍ ഉയര്‍ത്തിയിരിക്കുന്നത്‌. ബാംഗ്ലൂരിനടുത്ത്‌ പീന്യയിലുള്ള സ്‌പേസ്‌ ക്രാഫ്‌റ്റ്‌ കണ്‍ട്രോള്‍ കേന്ദ്രമാണ്‌ ചന്ദ്രയാന്റെ പ്രവര്‍ത്തന പദ്ധതികളുടെ ചുക്കാന്‍ പിടിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ചന്ദ്രയാനില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന ജോലി ഇന്ത്യന്‍ സ്‌പേസ്‌ സയന്‍സ്‌ ഡാറ്റാ സെന്ററി (ഐ.എസ്‌.എസ്‌.ഡി.സി.) ന്‍േറതാണ്‌. ബയലാലുവില്‍ത്തന്നെയാണ്‌ ഐ.എസ്‌.എസ്‌.ഡി.സി.യും പ്രവര്‍ത്തിക്കുന്നത്‌. പി.എസ്‌.എല്‍.വി. സി-11നും ചന്ദ്രയാന്‍ ഒന്നിനുമായി 512 കോടി രൂപയോള&lt;/span&gt;&lt;span style=";font-family:Meera;font-size:130%;"  &gt;മാണ്‌ ഐ.എസ്‌.ആര്‍.ഒ. ചെലവഴിച്ചത്‌.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-3271587204914532242?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/3271587204914532242/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=3271587204914532242' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3271587204914532242'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/3271587204914532242'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/10/2015.html' title='2015  ല്‍ ഭാരതീയന്‍ ചന്ദ്രനിലേക്ക്'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-946998714263128131</id><published>2008-10-22T03:22:00.010+05:30</published><updated>2008-10-23T06:29:38.778+05:30</updated><title type='text'>ചരിത്ര നിമിഷം കാത്ത്‌ ഇന്ത്യ, ചന്ദ്രന്‍ ഇന്ത്യയ്‌ക്കിനി കൈയെത്തും ദൂരത്ത്‌</title><content type='html'>&lt;table border="0" cellpadding="2" cellspacing="5" height="1493" style="margin-left: 0px; margin-right: 0px; text-align: left; width: 251px;"&gt;&lt;tbody&gt;&lt;tr align="left"&gt;&lt;td class="text14"&gt;&lt;div class="separator" style="clear: both;"&gt;&lt;span style="font-size: large;"&gt;&lt;a href="http://4.bp.blogspot.com/_AFqJlSnInVA/SP5Sve32IPI/AAAAAAAAAP8/2fIZka7nN8k/s1600-h/12_08_360_4413849.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/_AFqJlSnInVA/SP5Sve32IPI/AAAAAAAAAP8/T_GwblGvISc/s320-R/12_08_360_4413849.jpg" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: Meera; font-size: large;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;Reading Problem? Download Malayalam Font "Click Here" &lt;/a&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family: Meera; font-size: large;"&gt;ചരിത്രം &lt;/span&gt;&lt;span style="font-family: Meera; font-size: large;"&gt;ശ്രീഹരിക്കോട്ടയില്‍ കാത്തുനില്‍ക്കുകയാണ്‌. ഇന്ത്യയും ചന്ദ്രനുമായുള്ള&amp;nbsp;&lt;/span&gt;&lt;br /&gt;&lt;span style="font-family: Meera; font-size: large;"&gt;കൂടിക്കാഴ്‌ച ലക്ഷ്യമിട്ട്‌ ചന്ദ്രയാന്‍ 1 പ്രയാണം തുടങ്ങുമ്പോള്‍ ലോകത്തിന്റെ മുന്‍ നിരയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പില്‍ പുതിയൊരു അധ്യായമാണ്‌ കുറിക്കപ്പെടുന്നത്‌.&lt;br /&gt;ബുധനാഴ്‌ച പുലര്‍ച്ചയോടെ മഴ കുറയുമെന്നാണ്‌ ഐ.എസ്‌.ആര്‍.ഒ.യുടെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.&lt;br /&gt;ചൊവ്വാഴ്‌ച ഐ.എസ്‌.ആര്‍.ഒ.യില്‍ നിന്നുള്ള ശാസ്‌ത്രജ്ഞന്മാര്‍ പി.എസ്‌.എല്‍.വി. ബി രണ്ടും ചന്ദ്രയാന്‍ 1ഉം വിദൂര സംവേദന ഉപകരണങ്ങള്‍കൊണ്ട്‌ വിശദമായി പരിശോധിച്ചു. ചന്ദ്രയാന്‍ 1 സിഗ്‌നനലുകള്‍ കൃത്യമായി സ്വീകരിക്കുന്നുണ്ടെന്നും തിരിച്ചയയ്‌ക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്ര (ഐ.എസ്‌.എ.സി.) ത്തില്‍ നിന്നുള്ള ശാസ്‌ത്രജ്ഞര്‍ ഉറപ്പുവരുത്തി. ചന്ദ്രയാന്‍ ഒന്നിന്റെ രൂപകല്‌പനയും നിര്‍മാണവും ബാംഗ്ലൂരിലെ സാറ്റലൈറ്റ്‌ കേന്ദ്രത്തിലാണ്‌ നിര്‍വഹിച്ചത്‌. &lt;br /&gt;&lt;br /&gt;നവംബര്‍ എട്ടിനായിരിക്കും ചന്ദ്രയാനും ചന്ദ്രനുമായുള്ള ആദ്യ കൂടിക്കാഴ്‌ച നടക്കുക. അതിനുശേഷം ഒരാഴ്‌ച കൂടി കഴിഞ്ഞായിരിക്കും ചന്ദ്രയാനില്‍ നിന്നുള്ള മൂണ്‍ ഇംപാക്ട്‌ പ്രോബ്‌ (എം.ഐ.പി.) എന്ന പരീക്ഷണ ഉപകരണം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയെന്ന്‌ ഡോ. അലക്‌സ്‌ പറഞ്ഞു. ചന്ദ്രോപരിതലത്തില്‍ വീണ്‌ ചിതറുന്നതിന്‌ മുമ്പ്‌ എം.ഐ.പി. അയയ്‌ക്കുന്ന ചിത്രങ്ങള്‍ ഇന്ത്യയുടെ ചാന്ദ്രഗവേഷണത്തിന്‌ നിര്‍ണായക സംഭാവനയാകുമെന്നാണ്‌ കരുതപ്പെടുന്നത്‌. എം.ഐ.പി. കൂടാതെ 10 പരീക്ഷണ ഉപകരണങ്ങള്‍ കൂടി പേടകം വഹിക്കുന്നുണ്ട്‌. &lt;br /&gt;&lt;br /&gt;ചന്ദ്രനില്‍ വെള്ളമുണ്ടോയെന്ന്‌ കണ്ടുപിടിക്കുന്നതിനുള്ള മിനിയേച്ചര്‍ സിന്തറ്റിക്‌ അപ്പര്‍ച്ചര്‍ റഡാര്‍ അയയ്‌ക്കുന്ന സിഗ്‌നനലുകളും നിര്‍ണായകമായിരിക്കും. അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസയാണ്‌ ഈ ഉപകരണം നിര്‍മിച്ചിട്ടുള്ളത്‌. ബഹിരാകാശത്തിന്റെ ഉള്‍ത്തട്ടുകളിലേക്ക്‌ യാത്ര ചെയ്യുന്നതിനുള്ള നമ്മുടെ സാങ്കേതിക മികവിന്റെ മാറ്റുരയ്‌ക്കുന്ന സംരംഭമാണിത്‌. ചന്ദ്രോപരിതലത്തിന്റെ വ്യക്തമായൊരു ഭൂപടം സ്വായത്തമാക്കാന്‍ ഇതിലൂടെ കഴിയും. ചന്ദ്രനിലുള്ള ധാതുലവണങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭ്യമാകും. സര്‍വോപരി പ്രപഞ്ചത്തിന്റെ വിസ്‌മയങ്ങളിലേക്ക്‌ യുവതലമുറയ്‌ക്ക്‌ ശാസ്‌ത്രീയമായ അവബോധം നല്‍കുന്നതിനുള്ള ഇന്ത്യയുടെ സുധീരമായ ദൗത്യം കൂടിയാണിത്‌ &lt;br /&gt;ചന്ദ്രനില്‍ മനുഷ്യനെയും യന്ത്രമനുഷ്യനെയും ഇറക്കിയ അമേരിക്കയെയും റഷ്യയെയുംകാള്‍, ഈ ദൗത്യത്തെ ഉറ്റുനോക്കുന്നത്‌ ഏഷ്യയിലെ മറ്റുരണ്ട്‌ ശൂന്യാകാശ ശക്തികളായ ചൈനയും ജപ്പാനുമാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസപോലും രണ്ട്‌ ശാസ്‌ത്രീയ ഉപകരണങ്ങള്‍ (പേ ലോഡുകള്‍) വിക്ഷേപിക്കാന്‍ ഏല്‌പിച്ചിരിക്കുന്നത്‌ ഈ ചന്ദ്രയാന്‍ ദൗത്യത്തിലാണ്‌. ഇന്ത്യന്‍ ശാസ്‌ത്രജ്ഞരിലുള്ള നാസയുടെ വിശ്വാസമാണ്‌ അതിന്‌ കാരണം. ഇത്‌ ഇന്ത്യയ്‌ക്ക്‌ ഈ രംഗത്തുള്ള അംഗീകാരമായിട്ടാണ്‌ ഇപ്പോള്‍ മറ്റുരാജ്യങ്ങള്‍ കാണുന്നത്‌ &lt;/span&gt;&lt;/td&gt;&lt;td valign="top"&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-946998714263128131?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/946998714263128131/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=946998714263128131' title='2 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/946998714263128131'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/946998714263128131'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/10/blog-post_22.html' title='ചരിത്ര നിമിഷം കാത്ത്‌ ഇന്ത്യ, ചന്ദ്രന്‍ ഇന്ത്യയ്‌ക്കിനി കൈയെത്തും ദൂരത്ത്‌'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_AFqJlSnInVA/SP5Sve32IPI/AAAAAAAAAP8/T_GwblGvISc/s72-Rc/12_08_360_4413849.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-5533748790769303348</id><published>2008-10-06T18:43:00.003+05:30</published><updated>2008-10-23T06:32:08.287+05:30</updated><title type='text'>സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പഠന-ഗവേഷണ കേന്ദ്രം ഡിസംബറില്‍</title><content type='html'>&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;&amp;nbsp;Reading Problem"Click Here" To Download Malayalam Font&lt;br /&gt;&lt;/a&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp; സ്വതന്ത്ര സോഫ്‌ട്‌വെയറുകളെക്കുറിച്ചുള്ള പഠന-ഗവേഷണങ്ങള്‍ക്കായി തിരുവനന്തപുരത്ത്‌ സ്ഥാപിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ്‌ ഓപ്പണ്‍ സോഴ്‌സ്‌ സോഫ്‌ട്‌വെയര്‍ (ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌.) ഡിസംബറോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്ത്‌ ആഗോളതലത്തില്‍ തന്നെ കേരളം ശ്രദ്ധാകേന്ദ്രമാകും. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ പ്രവര്‍ത്തിക്കാനും സര്‍ക്കാരിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ഉപയോഗിക്കുന്നതിന്‌ നേതൃത്വം നല്‍കാനും ഐ.സി.എഫ്‌.ഒ.എസ്‌.എസിന്‌ കഴിയും. വികസിപ്പിക്കുന്നതിനുപരി പേറ്റന്റ്‌ പകര്‍പ്പവകാശം, ഡിജിറ്റല്‍ കണ്ടന്റ്‌, സയന്റിഫിക്‌ പബ്ലീഷിങ്‌ മേഖലകളിലും സെന്റര്‍ പ്രവര്‍ത്തിക്കും. സെന്റര്‍ നിലവില്‍ വരുന്നതോടെ വികസ്വരരാജ്യങ്ങള്‍ക്കാവശ്യമായ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച്‌ ലഭ്യമാക്കാനും അതുവഴി ലോകമെങ്ങുമുള്ള സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സമൂഹങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശിയാകാനും കേരളത്തിന്‌ കഴിയുമെന്ന്‌ ഐ.സി.എഫ്‌.ഒ.എസ്‌.എസ്‌. നോഡല്‍ ഓഫീസറായി നിയമിതനായ അരുണ്‍ എം. പറഞ്ഞു. 60 ലക്ഷം രൂപയാണ്‌ സര്‍ക്കാര്‍ ഈ സെന്ററിനായി നീക്കിവെച്ചിരിക്കുന്നത്‌. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുന്നതിന്‌ മുന്നോടിയായി 'ഫ്രീ സോഫ്‌ട്‌വെയര്‍, ഫ്രീ സൊസൈറ്റി, ഫ്രീഡം ഇന്‍ കമ്പ്യൂട്ടിങ്‌ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ കള്‍ച്ചര്‍' എന്ന വിഷയത്തില്‍ അന്തര്‍ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍, വെനിസ്വേല എന്നിവിടങ്ങളിലെ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;കേരളത്തില്‍ സ്വതന്ത്ര സോഫ്‌ട്‌വെയറുകളുടെ ചരിത്രം തുടങ്ങുന്നത്‌ 1990-കളുടെ മധ്യത്തിലാണ്‌. ആഗോളതലത്തില്‍ തന്നെ കുത്തക സോഫ്‌ട്‌വെയറുകള്‍ക്ക്‌ പകരമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ സാധാരണ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചുതുടങ്ങിയത്‌ ഇക്കാലത്താണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;ഈ കാലഘട്ടത്തില്‍തന്നെ തിരുവനന്തപുരത്തും കൊച്ചിയിലും സ്വതന്ത്ര സോഫ്‌ട്‌വെയറായ ലിനക്‌സ്‌ ഉപയോഗിക്കുന്ന ലിനക്‌സ്‌ യൂസര്‍ ഗ്രൂപ്പുകള്‍ സജീവമാകുകയും ചെയ്‌തു. വിജ്ഞാനത്തിന്റെ കുത്തകവല്‍ക്കരണത്തിനെതിരെ രണ്ടായിരത്തിന്റെ ആദ്യപാദങ്ങളിലാണ്‌ ലോകമെമ്പാടും സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിച്ചത്‌. സ്വതന്ത്ര സോഫ്‌ട്‌വെയറിന്റെ പ്രചാരണത്തിനായി സ്ഥാപിച്ച ഫ്രീസോഫ്‌ട്‌വെയര്‍ ഫൗണ്ടേഷന്റെ (എഫ്‌.എസ്‌.എഫ്‌.) ഇന്ത്യന്‍ സംരംഭം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌ തിരുവനന്തപുരത്താണ്‌. &lt;/span&gt;&lt;br /&gt;&lt;span style="font-size: large;"&gt;2007-ല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിവരസാങ്കേതികവിദ്യനയം സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പ്രസ്ഥാനത്തിന്‌ പിന്തുണ നല്‍കുന്നതായിരുന്നു. പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറുകള്‍ ആദ്യം പ്രയോജനപ്പെടുത്തിയത്‌ ഐ.ടി.അറ്റ്‌ സ്‌കൂള്‍ പദ്ധതിയിലായിരുന്നു. വന്‍ സാമ്പത്തിക ലാഭമാണ്‌ ഇതുകൊണ്ട്‌ സര്‍ക്കാരിനുണ്ടായത്‌. ലൈസന്‍സിങ്‌ ഫീസിനത്തില്‍ മാത്രം 70 കോടിയോളം രൂപയാണ്‌ ലാഭിക്കാനായത്‌. കെ.എസ്‌.ഇ.ബിയുടെ ബില്ലിങ്‌ സോഫ്‌ട്‌വെയര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സ്വതന്ത്ര സോഫ്‌ട്‌വെയര്‍ സംവിധാനത്തിലേക്ക്‌ മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്‌. സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ നിര്‍മ്മാണവും പരിപാലനവും പൂര്‍ണമായി സ്വതന്ത്ര സോഫ്‌ട്‌വെയറിലേക്ക്‌ മാറ്റുന്ന പ്രവര്‍ത്തനങ്ങളും തുടങ്ങി&lt;/span&gt;.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-5533748790769303348?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/5533748790769303348/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=5533748790769303348' title='3 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5533748790769303348'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5533748790769303348'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/10/blog-post.html' title='സ്വതന്ത്ര സോഫ്‌ട്‌വെയര്‍ പഠന-ഗവേഷണ കേന്ദ്രം ഡിസംബറില്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-4573559635928193481</id><published>2008-09-24T07:18:00.009+05:30</published><updated>2008-10-23T06:35:26.067+05:30</updated><title type='text'>ചന്ദ്രയാന്‍-1 ഒക്ടോബര്‍ 22 ന് കുതിക്കുന്നു</title><content type='html'>&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: medium;"&gt;&lt;a href="http://1.bp.blogspot.com/_AFqJlSnInVA/SNmha4b-S_I/AAAAAAAAAPA/yVNIRza6q5s/s1600-h/676767ch.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://1.bp.blogspot.com/_AFqJlSnInVA/SNmha4b-S_I/AAAAAAAAAPA/vIORGrLK48s/s320-R/676767ch.jpg" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: 18px;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: 18px;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;Reading Problem 'Click Here' To Download Malayalam Font&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;span style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="font-family: '-webkit-sans-serif'; font-size: large; line-height: 19px;"&gt;ഇന്ത്യയുടെ ചന്ദ്രയാത്ര പദ്ധതിയാണ്‌ ചാന്ദ്രയാന്‍.&amp;nbsp;&lt;b&gt;ചന്ദ്രയാന്‍ I&lt;/b&gt;&amp;nbsp;- ചാന്ദ്ര പര്യവേഷണങ്ങള്‍ക്കായി&amp;nbsp;ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം&amp;nbsp;(ഐ.എസ്.ആറ്.ഓ) ചന്ദ്രനിലേയ്ക്ക്‌ അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്ന യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌. ഇതേ പേരിലുള്ള ചാന്ദ്രയാന്‍ പദ്ധതിയുടെ കീഴിലാണീ ദൌത്യം പൂര്‍ത്തീകരിക്കുക. ചാന്ദ്രയാന്‍-1 ന്റെ പ്രഥമ ലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നമുക്ക്‌ വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു.&lt;/span&gt;&lt;span style="font-family: '-webkit-sans-serif'; font-size: large; line-height: 19px;"&gt;&amp;nbsp;"ചാന്ദ്രയാന്‍‍" എന്ന സംസ്കൃത പദത്തിന്റെ അര്‍ഥം ചന്ദ്രവാഹനം എന്നാണ്.&lt;/span&gt;&lt;span style="font-family: '-webkit-sans-serif'; font-size: large; line-height: 19px;"&gt;ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്ര പരമായ അറിവുകള്‍ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമന്റൈന്‍, ലുണാര്‍ പ്രോസ്പെക്റ്റര്‍ തുടങ്ങിയ വമ്പിച്ച ദൗത്യത്തില്‍ നിന്നും അതിന്റെ പരീക്ഷണശാലാ നിഗമനങ്ങളില്‍ നിന്നുമാണ്‌. ഇത്തരം അറിവുകള്‍ ചന്ദ്രന്റെ ഉല്‍പത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും. പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടുണ്ട്‌. എന്നാല്‍ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശധമായ പഠനത്തിനും അതിന്റെ ഉല്‍പത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ്‌ ISRO ചാന്ദ്രയാന്‍- 1 ദൗത്യം വികസിപ്പിച്ചുവരുന്നത്‌.&lt;/span&gt;&lt;span style="font-family: '-webkit-sans-serif'; font-size: large; line-height: 19px;"&gt;ഭൂമിക്കു 240 കി.മി. പുറത്ത്‌ 3600 കി മി വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകള്‍ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം 100 കി മി. ധ്രുവ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചാന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.&lt;span style="font-size: 13px;"&gt;ഈ വിദൂരസംവേദന ഉപഗ്രഹം ഏകദേശം 1304 കിഗ്രാം ഭാരം ഉണ്‍‌ടാകുമെന്നാണ്‍് കണക്കാക്കപ്പെട്ടിരിക്കുന്നത്‌. സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ വഹിക്കപ്പെടുക. ഏകദേശം രണ്ടുവര്‍ഷക്കാലം&amp;nbsp;ചന്ദ്രനെ&amp;nbsp;ഭ്രമണം ചെയ്ത്‌&amp;nbsp;വിദൂരസംവേദനത്തിലൂടെ&amp;nbsp;(Remote Sensing) ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങള്‍. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നും ആയിരിക്കും ചന്ദ്രയാന്‍‍‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുക.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍ അണ്ണാദുരൈ യെ ഈ ദൌത്യത്തിന്റെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നു. 2004 സെപ്റ്റെംബര്‍ മാസത്തിലെ ഒരു പത്രക്കുറിപ്പു പ്രകാരം, 2007ലോ 2008ലോ വിക്ഷേപണം നടത്താവുന്ന വിധത്തില്‍ പദ്ധതി പുരോഗമിച്ചു കഴിഞ്ഞു.പദ്ധതിയുടെ ആകെ ചെലവ്‌ ഏകദേശം 380 കോടി രൂപ ആയിരിക്കും എന്നു കണക്കാക്കപ്പെടുന്നു.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍ വകയായി ആറും, ബള്‍ഗേറിയ,&amp;nbsp;നാസ,&amp;nbsp;ഏസ&amp;nbsp;ഇന്നിവിടങ്ങളില്‍ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;div style="line-height: 1.5em; margin: 0.4em 0px 0.5em;"&gt;&lt;span style="font-size: large;"&gt;&lt;span style="font-size: x-large;"&gt;&lt;span style="font-weight: bold;"&gt;വിക്ഷേപണം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div style="line-height: 1.5em; margin: 0.4em 0px 0.5em;"&gt;&lt;span style="font-size: large;"&gt;ധ്രുവ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ&amp;nbsp;(&amp;nbsp;&lt;/span&gt;&lt;span style="font-size: large;"&gt;Polar Satellite Launch Vehicle&lt;/span&gt;&lt;span style="font-size: large;"&gt;&amp;nbsp;- PSLV) നവീകരിച്ച രൂപം ഉപയോഗിച്ചായിരിക്കും ഈ വാഹനം വിക്ഷേപിക്കുക. ചാന്ദ്രയാന്‍ -1 സെക്കന്റില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ്‌ സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്രീവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 ക്.മീ. ദൂരമുണ്ട്. രണ്ടു വര്‍ഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.&lt;/span&gt;&lt;/div&gt;&lt;div style="line-height: 1.5em; margin: 0.4em 0px 0.5em;"&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&lt;span style="font-size: x-large;"&gt;&lt;span style="font-weight: bold;"&gt;ലക്ഷ്യങ്ങള്‍&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div style="line-height: 1.5em; margin: 0.4em 0px 0.5em;"&gt;&lt;span style="font-size: large;"&gt;ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘ്ടനാ പരിശോധനയുമാണ്‌ ചാന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. ചന്ദ്രറ്റ്നെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കും. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍,യുറേനിയം,&amp;nbsp;തോറിയം&amp;nbsp;തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ് കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-4573559635928193481?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/4573559635928193481/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=4573559635928193481' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4573559635928193481'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4573559635928193481'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/09/1-22.html' title='ചന്ദ്രയാന്‍-1 ഒക്ടോബര്‍ 22 ന് കുതിക്കുന്നു'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_AFqJlSnInVA/SNmha4b-S_I/AAAAAAAAAPA/vIORGrLK48s/s72-Rc/676767ch.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-4897332598393238970</id><published>2008-09-21T06:49:00.004+05:30</published><updated>2008-09-21T07:23:01.373+05:30</updated><title type='text'>വീണ്ടും അപകടം: കണികാപരീക്ഷണം രണ്ടു മാസത്തേക്ക്‌ നിര്‍ത്തി</title><content type='html'>&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;Font Problem "Click Here"&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ദ്രവീകൃത ഹീലിയം ചോര്‍ന്നുണ്ടായ അപകടംമൂലം കണികാപരീക്ഷണം വീണ്ടും നിര്‍ത്തിവെച്ചു. ഗുരുതരമായ ഈ തകരാര്‍ പരിഹരിച്ച്‌ പരീക്ഷണം പുനരാരംഭിക്കാന്‍ ചുരുങ്ങിയത്‌ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്ന്‌ പരീക്ഷണത്തിന്‌ നേതൃത്വം നല്‌കുന്ന യൂറോപ്യന്‍ ആണവോര്‍ജ ഏജന്‍സി (സേണ്‍) അറിയിച്ചു.തേടിയുള്ള ലോകത്തെ ഏറ്റവും വലിയ പരീക്ഷണമെന്നു വിശേഷിപ്പിക്കപ്പെടുന്ന കണികാ പരീക്ഷണം സപ്‌തംബര്‍ 10നാണ്‌ തുടങ്ങിയത്‌. ശീതീകരണിയിലെ തകരാര്‍മൂലം ഇടയ്‌ക്ക്‌ നിര്‍ത്തേണ്ടിവന്ന പരീക്ഷണം വ്യാഴാഴ്‌ച പുനരാരംഭിച്ചതിനുശേഷമാണ്‌ ഹീലിയം ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്‌.&lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;പരീക്ഷണം നടക്കുന്ന തുരങ്കത്തിലേക്ക്‌ വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ്‌ വന്‍തോതില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായത്‌. യന്ത്രത്തിന്റെ ഒരു ഭാഗം കേടായതായി സേണ്‍ വക്താവ്‌ ജെയിംസ്‌ ഗില്ലിസ്‌ പറഞ്ഞു. രണ്ടു കാന്തങ്ങളെ ബന്ധിപ്പിക്കുന്ന വൈദ്യുതിബന്ധത്തിലുണ്ടായ തകരാറാണ്‌ അപകടത്തിന്‌ കാരണം. ഉയര്‍ന്ന വൈദ്യുതിപ്രവാഹത്തില്‍ ചാലകങ്ങള്‍ ഉരുകിപ്പോയി. ഇതുമൂലം മറ്റ്‌ അപായത്തിനൊന്നും സാധ്യതയില്ലെന്ന്‌ സേണ്‍ വക്താവ്‌ പറഞ്ഞു. പരീക്ഷണസംവിധാനത്തിലുള്ള അതിചാലകകാന്തങ്ങളില്‍ ചിലത്‌ ചൂടാവുകയും വെള്ളിയാഴ്‌ച അവയുടെ പ്രവര്‍ത്തനം നിലയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ഒരു ടണ്ണോളം ഹീലിയം ദ്രാവകം ചോര്‍ന്ന്‌ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചിട്ടുള്ള ടണലിലേക്ക്‌ ഒലിച്ചിറങ്ങുകയായിരുന്നു. അമ്പതടി നീളവും 35 ടണ്‍ തൂക്കവുമുള്ള അതിചാലകകാന്തങ്ങളിലുള്ള വയറുകള്‍ പെട്ടെന്ന്‌ അത്യധികമായി ചൂടുപിടിച്ചതാണ്‌ അപകടത്തിനു വഴിവെച്ചത്‌. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;എത്ര കാന്തങ്ങള്‍ക്ക്‌ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്ന്‌ കൃത്യമായി അറിവായിട്ടില്ല. നൂറു കാന്തങ്ങള്‍ക്കുവരെ തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം. എന്‍ജിനീയര്‍മാര്‍ തകരാറിന്റെ വ്യാപ്‌തി പരിശോധിച്ചുവരികയാണ്‌. ചില കാന്തങ്ങള്‍ പൂര്‍ണമായും മറ്റുചിലതിന്റെ ഭാഗങ്ങളും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്നു കരുതുന്നു. ഇതിനുതന്നെ ആഴ്‌ചകള്‍ എടുത്തേക്കും. അതിനുശേഷംവേണം യന്ത്രത്തെ പൂജ്യത്തിലും 271 ഡിഗ്രി താഴെയുള്ള ഊഷ്‌മാവിലേക്ക്‌ തണുപ്പിക്കാന്‍. ഇതിനു സമയമെടുക്കും. &lt;/span&gt;&lt;/div&gt;&lt;div style="text-align: left;"&gt;&lt;span style="font-size: large;"&gt;ഒക്ടോബര്‍ മധ്യത്തോടെ കണികകളെ തമ്മില്‍ കൂട്ടി ഘടിപ്പിക്കാന്‍ സാധിക്കുമെന്നായിരുന്നു പരീക്ഷണം ആരംഭിച്ചപ്പോഴത്തെ ധാരണ. പ്രോട്ടോണ്‍ധാരകളെ 27 കി.മി. നീളംവരുന്ന ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡറിനുള്ളിലൂടെ നിശ്ചിതദിശയിലും സ്ഥിതിയിലും വേഗത്തിലും പായിക്കുവാന്‍ സഹായിക്കുന്നത്‌ 35 ടണ്ണോളം തൂക്കംവരുന്ന 1,700 ലധികം കൂറ്റന്‍ അതിചാലക കാന്തങ്ങളാണ്‌. ഇവയുടെ താപനില മൈനസ്‌ 271 ഡിഗ്രി ഊഷ്‌മാവിലേക്ക്‌ താഴ്‌ത്തുന്നത്‌ ഹീലിയം ദ്രാവകത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ശീതീകരണസംവിധാനവും. ഇതിലാണ്‌ അപകടമുണ്ടായത്‌.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-4897332598393238970?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/4897332598393238970/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=4897332598393238970' title='4 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4897332598393238970'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/4897332598393238970'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/09/blog-post_21.html' title='വീണ്ടും അപകടം: കണികാപരീക്ഷണം രണ്ടു മാസത്തേക്ക്‌ നിര്‍ത്തി'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-5923985971503992384</id><published>2008-09-10T16:33:00.006+05:30</published><updated>2008-09-20T06:29:27.281+05:30</updated><title type='text'>കണികാ പരീക്ഷണത്തിന്‌ തുടക്കമായി</title><content type='html'>&lt;span style="font-size: 130%;"&gt;&lt;a href="http://niyathymp.googlepages.com/malayalamfontdownloading..."&gt;Font Problem 'Click Here&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size: 130%;"&gt;'"ശാസ്‌ത്രലോകത്ത്‌ ജിജ്ഞാസയും ആശങ്കയും നിറച്ചുകൊണ്ട്‌ പ്രപഞ്ചോല്‌പത്തിയുടെയും പ്രപഞ്ച ഘടനയുടെയും രഹസ്യങ്ങള്‍ കണ്ടെത്താനുള്ള ലോക ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിന്‌ തുടക്കമായി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ രാവിലെയാണ്‌ പരീക്ഷണത്തിന്‌ തുടക്കമായത്‌. ആണവ ഗവേഷണ ഏജന്‍സി (സേണ്‍) യുടെ നേതൃത്വത്തില്‍ ഇന്ത്യയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ്‌ പരീക്ഷണം നടക്കുന്നത്‌. പരീക്ഷണം ലോകത്തിന്റെ നാശത്തിന്‌ വഴിവെക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ട്‌ നൂറുകണക്കിന്‌ സന്ദേശങ്ങളാണ്‌ സേണിലെത്തുന്നത്‌. പരീക്ഷണം നിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ ശാസ്‌ത്രജ്ഞര്‍ക്ക്‌ വധഭീഷണിയും വന്നിട്ടുണ്ട്‌. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയിലായി നിര്‍മിച്ചിട്ടുള്ള വൃത്താകൃതിയിലുള്ള പടുകൂറ്റന്‍ തുരങ്കത്തിനുള്ളിലെ ലാര്‍ജ്‌ ഹാഡ്രണ്‍ കൊളൈഡര്‍ എന്ന കൂറ്റന്‍ യന്ത്രത്തിനുള്ളിലാണ്‌ പരീക്ഷണം നടക്കുന്നത്‌. യന്ത്രത്തിനുള്ളിലേക്ക്‌ പ്രോട്ടോണ്‍ ധാരകളെ കടത്തിവിട്ട്‌ ഇരുദിശകളിലേക്കുമായി പായിച്ച്‌ പിന്നീട്‌ പ്രകാശവേഗത്തിനടുത്തെത്തിച്ച്‌ പടുകൂറ്റന്‍ ഡിറ്റക്ഷന്‍ ചേമ്പറുകളിലേക്ക്‌ കടത്തിവിട്ട്‌ അത്യുന്നതോര്‍ജത്തില്‍ കൂട്ടിയിടിപ്പിക്കുകയാണ്‌ ചെയ്യുക. കൂട്ടിയിടിയെത്തുടര്‍ന്ന്‌ കണികകള്‍വിഘടിച്ച്‌ പുതിയ അറിയപ്പെടാത്ത ചെറുകണികകള്‍ ഉണ്ടാകുമെന്നും ഈ ചെറുകണികകളിലൂടെ പ്രപഞ്ച രഹസ്യങ്ങള്‍ മനസ്സിലാക്കാനാകുമെന്നുമാണ്‌ കരുതുന്നത്‌. 1370 കോടിവര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട അവസ്ഥയുടെ ചെറുമാതൃക പരീക്ഷണശാലയില്‍ സൃഷ്ടിക്കാനാണ്‌ ശാസ്‌ത്രജ്ഞരുടെ ശ്രമം."&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-5923985971503992384?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/5923985971503992384/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=5923985971503992384' title='1 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5923985971503992384'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/5923985971503992384'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/09/blog-post_10.html' title='കണികാ പരീക്ഷണത്തിന്‌ തുടക്കമായി'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-7081845889478693792</id><published>2008-09-05T08:11:00.004+05:30</published><updated>2008-09-10T11:10:44.748+05:30</updated><title type='text'>ആണവകരാര്‍.... “ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടുത്തരുത്‌“</title><content type='html'>&lt;span style="font-size:130%;"&gt;ആ ണവക്കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെയും സ്വതന്ത്ര വിദേശനയത്തെയും ബാധിക്കുമെന്നാണ്‌, യു.എസ്‌. പ്രസിഡന്റ്‌ ജോര്‍ജ്‌ബുഷ്‌ സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍നിന്ന്‌ വ്യക്തമാകുന്നത്‌. ഇന്ത്യ ആണവപരീക്ഷണം നടത്തുകയാണെങ്കില്‍ ആണവവ്യാപാരം നിര്‍ത്തുമെന്നും അമേരിക്ക ഇന്ത്യക്ക്‌ ആണവസാങ്കേതികവിദ്യകള്‍ വില്‍ക്കില്ലെന്നും കത്തില്‍ പറയുന്നു. ആണവക്കരാറിന്‌ ഹൈഡ്‌ ആക്ട്‌ ബാധകമാക്കുമെന്നും അതില്‍ പറഞ്ഞിട്ടുണ്ട്‌. ഒമ്പതുമാസമായി രഹസ്യമാക്കി വെച്ചിരുന്ന കത്ത്‌ അമേരിക്കയിലെ 'വാഷിങ്‌ടണ്‍ പോസ്റ്റ്‌ ' പത്രമാണ്‌ പുറത്തുവിട്ടത്‌. ആണവക്കരാറിനെക്കുറിച്ച്‌ തുടക്കം മുതല്‍ പല കോണുകളില്‍നിന്നും ഉയര്‍ന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമല്ലെന്ന്‌, ബുഷിന്റെ കത്ത്‌ തെളിയിക്കുന്നു. ഇടതുപക്ഷകക്ഷികളും മറ്റും രൂക്ഷമായ എതിര്‍പ്പു പ്രകടിപ്പിച്ചപ്പോള്‍, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ അടക്കമുള്ളവര്‍ പറഞ്ഞത്‌ കരാര്‍ ഇന്ത്യയുടെ താത്‌പര്യങ്ങളെ ബാധിക്കുകയില്ലെന്നും രാജ്യത്തിന്‌ പലവിധത്തിലും ഗുണംചെയ്യുമെന്നുമാണ്‌. യു.പി.എ സര്‍ക്കാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പറഞ്ഞതിന്‌ കടകവിരുദ്ധമായ കാര്യങ്ങളാണ്‌ ബുഷിന്റെ കത്തിലുള്ളതെന്നത്‌ ശ്രദ്ധേയമാണ്‌. കത്തിനെപ്പറ്റി മന്‍മോഹന്‍സിങ്ങിനും യു.പി.എ. സര്‍ക്കാരിനും അറിയാമായിരുന്നുവെന്നും വാഷിങ്‌ടണ്‍ പോസ്റ്റ്‌ ലേഖകന്‍ പറയുന്നു. കത്തിനെക്കുറിച്ച്‌ ഇന്ത്യക്കറിയാമായിരുന്നുവെന്ന്‌ ആണവോര്‍ജകമ്മീഷന്‍ ചെയര്‍മാന്‍ അനില്‍ കകോദ്‌കറും പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്‌. കരാര്‍ സംബന്ധിച്ചുള്ള പല വസ്‌തുതകളും കേന്ദ്രസര്‍ക്കാര്‍ ജനങ്ങളില്‍നിന്ന്‌ മനഃപൂര്‍വം മറച്ചുവെക്കുകയായിരുവെന്ന സംശയമുണ്ടാക്കുന്നതാണ്‌ ഈ സംഭവവികാസങ്ങള്‍. ഹൈഡ്‌ നിയമം ഇന്ത്യക്കോ അമേരിക്കയുമായുണ്ടാക്കിയ കരാറിനോ ബാധകമല്ലെന്ന്‌ യു.പി.എ. നേതൃത്വം അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ തവണ ആണവവിതരണസംഘ (എന്‍.എസ്‌.ജി) ത്തിന്റെ യോഗത്തില്‍ ചില രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടും അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണവും ഹൈഡ്‌ നിയമത്തിന്റെ ചുവടുപിടിച്ചുള്ളതായിരുന്നു. ആണവോര്‍ജ ഏജന്‍സിയുമായുള്ള സുരക്ഷാ മാനദണ്ഡക്കരാറിന്‌ അന്തിമരൂപം നല്‍കുന്ന പ്രക്രിയ പാര്‍ലമെന്റില്‍ വിശ്വാസവോട്ടു നേടിയതിനുശേഷമേ ആരംഭിക്കൂ എന്ന ഉറപ്പ്‌ മന്‍മോഹന്‍സിങ്‌ സര്‍ക്കാര്‍ ലംഘിക്കുകയുണ്ടായി. അത്‌ പരക്കെ എതിര്‍പ്പിനിടയാക്കി. ഇന്ത്യക്ക്‌ ആണവഇന്ധനം തടസ്സമില്ലാതെ ലഭ്യമാ ക്കുമെന്ന്‌ അമേരിക്ക ഉറപ്പാക്കില്ലെന്നും ആണവസാങ്കേതികവിദ്യയുടെ രൂപകല്‍പ്പനയിലോ നിര്‍മാണത്തിലോ പ്രവര്‍ത്തനത്തിലോ സഹായിക്കില്ലെന്നും ബുഷ്‌ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌. കരാറിന്റെ കാര്യത്തില്‍ തുടക്കം മുതല്‍ വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും യു.പി.എ. സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടുപോകുകയായിരുന്നു. സര്‍ക്കാര്‍ എന്തോ ജനങ്ങളില്‍നിന്ന്‌ മറച്ചുവെക്കുന്നു എന്ന സംശയം, ദിവസംചെല്ലുന്തോറും ബലപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പറഞ്ഞതുപോലെയല്ല, അമേരിക്കന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നതിന്‌ മുന്‍പും പല സൂചനകളും കിട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല. സ്വാധീനത്തിലൂടെയോ സമ്മര്‍ദത്തിലൂടെയോ ഇന്ത്യയെ തങ്ങള്‍ ആഗ്രഹിക്കുന്നവഴിക്കു കൊണ്ടുവരാമെന്ന്‌ അമേരിക്ക കരുതുന്നുണ്ടാവാം. ആണവക്കരാറിനുവേണ്ടി ഇന്ത്യയുടെ പരമാധികാരവും സ്വതന്ത്രവിദേശനയവും സുരക്ഷയും അമേരിക്കയ്‌ക്കു പണയം വെക്കരുത്‌. ഈ വിഷയത്തില്‍ യു.പി.എ സര്‍ക്കാരിന്റെ നിലപാട്‌ എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്‌. രാജ്യത്തിന്റെ താത്‌പര്യത്തിനെതിരായി സര്‍ക്കാര്‍ നീങ്ങിയാല്‍ അത്‌ ജനങ്ങളോടുചെയ്യുന്ന കൊടിയ വഞ്ചനയായിരിക്കും.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-7081845889478693792?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/7081845889478693792/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=7081845889478693792' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/7081845889478693792'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/7081845889478693792'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/09/blog-post.html' title='ആണവകരാര്‍.... “ഇന്ത്യയുടെ പരമാധികാരം നഷ്‌ടപ്പെടുത്തരുത്‌“'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-6816924410290043294</id><published>2008-09-05T07:58:00.006+05:30</published><updated>2008-09-05T08:17:17.974+05:30</updated><title type='text'>ആണവകരാര്‍ : 10 തെറ്റിദ്ധാരണകള്‍</title><content type='html'>&lt;span style="font-size:130%;"&gt;&lt;strong&gt;തെറ്റിദ്ധാരണ 1&lt;/strong&gt;. ഇന്ത്യക്ക് ആണവ ഇന്ധനവും റിയാക്ടറുകളും നല്‍കാന്‍ ഇന്ത്യയും അമേരിക്കയുമായുണ്ടാക്കിയ കരാറാണ് ആണവകരാര്‍.&lt;br /&gt;വസ്തുത: 123 കരാര്‍ എന്ന ആണവകരാര്‍ ഇന്ത്യക്ക് യുറേനിയവും റിയാക്ടറുകളും നല്‍കാനുള്ള കരാറല്ല. ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ലാത്തതുകൊണ്ട് ഇന്ത്യയുമായി ആണവസഹകരണത്തിന് ഇപ്പോള്‍ അമേരിക്കന്‍ സര്‍ക്കാരിന് കഴിയില്ല. ഈ നിയമത്തില്‍ ഇളവ് വരുത്തിക്കൊടുക്കുകയാണ് ആണവകരാര്‍ ചെയ്യുക. അങ്ങനെയായാല്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍ കഴിയും. എന്നാല്‍, ഇന്ത്യ ഇനി എപ്പോഴെങ്കിലും അണുവായുധപരീക്ഷണം നടത്തിയാല്‍ നിയമത്തിലെ ഇളവ് പിന്‍വലിക്കും.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 2&lt;/strong&gt;. ഇറക്കുമതിചെയ്യുന്ന യുറേനിയത്തിനും റിയാക്ടറുകള്‍ക്കും ചെലവ് കുറവാണ്.&lt;br /&gt;വസ്തുത: കരാറായാല്‍ യുറേനിയത്തിന്റെയും റിയാക്ടറുകളുടെയും യഥാര്‍ഥ കച്ചവടം നടത്തുന്നത് കമ്പോളശക്തികളായിരിക്കും. വിലകുറഞ്ഞ ആണവഇന്ധനം ലഭിക്കുമെന്ന് ഉറപ്പില്ല. യുറേനിയത്തിന് അന്താരാഷ്ട്രവിപണിയില്‍ വില നാലിരട്ടിയോളമായി. ആവശ്യം വര്‍ധിക്കുന്നതനുസരിച്ച് ഇനിയും വില ഉയരും. മഹാരാഷ്ട്രയിലെ ധാബോളില്‍ ഇറക്കുമതി ചെയ്ത പവര്‍ പ്ലാന്റുകള്‍ ഉപയോഗിച്ചുള്ള ഊര്‍ജോല്‍പ്പാദനം ലാഭകരമല്ലെന്ന് തെളിഞ്ഞതാണ്.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 3.&lt;/strong&gt; ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തും.&lt;br /&gt;വസ്തുത: ആണവോര്‍ജം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഊര്‍ജസുരക്ഷയ്ക്ക് അനിവാര്യവുമാണ്. എന്നാല്‍, ആണവകരാര്‍ ഊര്‍ജസുരക്ഷ ഉറപ്പുവരുത്തുന്നതല്ല. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ആണവോര്‍ജത്തേക്കാള്‍ ചെലവേറിയതായിരിക്കും ഇറക്കുമതിചെയ്യുന്ന റിയാക്ടറും ആണവ ഇന്ധനവും ഉപയോഗിച്ചുള്ള ആണവോര്‍ജം. അടുത്ത ദശകങ്ങളില്‍ ആണവോര്‍ജ ഉല്‍പ്പാദനം മൊത്തം ഊര്‍ജോല്‍പ്പാദനത്തിന്റെ ആറ് ശതമാനംവരെയേ ഉണ്ടാകുകയുള്ളൂ.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 4&lt;/strong&gt;. ഇറക്കുമതിചെയ്യുന്ന ഊര്‍ജപ്ലാന്റുകളാണ് ഇന്നത്തെ ഊര്‍ജപ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം.&lt;br /&gt;വസ്തുത: ആണവ റിയാക്ടറുകള്‍ വാങ്ങി സ്ഥാപിക്കുന്നതിന് ഏറെസമയം പിടിക്കും. ചൈനയില്‍ സ്ഥാപിച്ച ഫ്രഞ്ച് റിയാക്ടറുകളും കൂടംകുളത്ത് സ്ഥാപിച്ച റഷ്യന്‍ റിയാക്ടറുകളും ഉദാഹരണമാണ്. തദ്ദേശീയമായി വികസിപ്പിച്ച റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ഏറെ സമയമെടുക്കും വിദേശനിര്‍മിത റിയാക്ടറുകള്‍ സ്ഥാപിക്കാന്‍. എട്ടുവര്‍ഷമെങ്കിലും വേണ്ടിവരും വിദേശ റിയാക്ടറുകളില്‍നിന്ന് ആദ്യഘട്ടം ഊര്‍ജോല്‍പ്പാദനംതുടങ്ങാന്‍.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 5.&lt;/strong&gt; ഇന്ത്യയുടെ ആണവപരീക്ഷണങ്ങളെ ആണവകരാര്‍ പ്രതികൂലമായി ബാധിക്കില്ല.&lt;br /&gt;വസ്തുത: യുഎസ് നിയമങ്ങള്‍ക്കും ഹൈഡ് ആക്ടിനും വിധേയമായിരിക്കും കരാര്‍. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ആണവ വ്യാപാരം റദ്ദാകുമെന്ന് ഹൈഡ് ആക്ടില്‍ പറയുന്നുണ്ട്.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 6.&lt;/strong&gt; ഹൈഡ് ആക്ടിന് ബദലായി ഇന്ത്യ ദേശീയനിയമം നിര്‍മിച്ച് നമ്മുടെ തന്ത്രപരമായ ആണവപരിപാടിയെ സംരക്ഷിക്കാം.&lt;br /&gt;വസ്തുത: ഹൈഡ് ആക്ട് നമുക്ക് ബാധകമല്ലെന്ന് നമ്മള്‍ പറയുന്നതുപോലെ നമ്മുടെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാകില്ല. നമ്മള്‍ ഒരു നിയമം നിര്‍മ്മിച്ച് ആണവപരീക്ഷണം നടത്തിയാല്‍ അവര്‍ ഹൈഡ് ആക്ട് ചൂണ്ടിക്കാട്ടി എല്ലാ ആണവസംവിധാനവും പിന്‍വലിക്കും.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ7&lt;/strong&gt;. ആണവകരാറും സുരക്ഷാമാനദണ്ഡ കരാറും ഇന്ത്യക്ക് ആണവശക്തി എന്ന പദവി നല്‍കും.&lt;br /&gt;വസ്തുത: 2005 ജൂലൈ 18ന് നടന്ന സംയുക്തപ്രസ്താവനയില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കുമെന്ന് പറഞ്ഞെങ്കിലും 123 കരാറിലും ഐഎഇഎ സുരക്ഷാകരാറിലും അങ്ങനെ പറയുന്നില്ല.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 8.&lt;/strong&gt; ആണവകരാറില്ലെങ്കില്‍ നമ്മുടെ ആഭ്യന്തര ആണവപദ്ധതിക്കും ആവശ്യമായ യുറേനിയം കിട്ടില്ല.&lt;br /&gt;വസ്തുത: 30 വര്‍ഷത്തേക്ക് 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള യുറേനിയം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 40,000 മെഗാവാട്ട് വൈദ്യുതിക്ക് വേണ്ട യുറേനിയം ഇറക്കുമതിചെയ്യാന്‍ കരാര്‍ മൂലം കഴിയുമെന്നാണ് പറയുന്നത്. ഇതിന് ആവശ്യമായ നാല് ലക്ഷം കോടി രൂപയുടെ പത്ത് ശതമാനമുണ്ടെങ്കില്‍ ഇവിടെയുള്ള അസംസ്കൃത യുറേനിയം ഖനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി തോറിയം പദ്ധതി യാഥാര്‍ഥ്യമാകുന്നതുവരെ ആണവോര്‍ജ ഉല്‍പ്പാദനം മെച്ചപ്പെടുത്താം.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ 9.&lt;/strong&gt; ഇന്ത്യ ആണവപരീക്ഷണം നടത്തിയാലും ഇന്ധനവിതരണം ഉറപ്പുവരുത്താന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള മാനദണ്ഡ കരാറിന് കഴിയും.&lt;br /&gt;വസ്തുത: ഐഎഇഎക്ക് ഇക്കാര്യത്തില്‍ ഒരു പങ്കുമില്ല. അത്തരമൊരു ഉറപ്പും സുരക്ഷാ കരാറിലില്ല. ഇന്ധനലഭ്യത തടസ്സപ്പെട്ടാല്‍ മറ്റേതെങ്കിലും എന്‍എസ്‌ജി ഇതര രാഷ്ട്രത്തില്‍ നിന്ന് യുറേനിയം ഇറക്കുമതിചെയ്യാനുള്ള ഏത് നീക്കത്തെയും എന്‍എസ്‌ജി എതിര്‍ത്ത് തോല്‍പ്പിക്കും.&lt;br /&gt;&lt;strong&gt;തെറ്റിദ്ധാരണ10.&lt;/strong&gt; ആണവകരാര്‍ ഇന്ത്യയുടെ വിദേശനയത്തില്‍ സ്വാധീനം ചെലുത്തില്ല.&lt;br /&gt;വസ്തുത: ഹൈഡ് ആക്ട് നിരവധി പ്രശ്നങ്ങളുമായി ആണവകരാറിനെ കൂട്ടിയിണക്കും. ഇറാന്റെ ആണവപരിപാടി അതിലൊന്നാണ്.&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-6816924410290043294?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/6816924410290043294/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=6816924410290043294' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6816924410290043294'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/6816924410290043294'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/09/10.html' title='ആണവകരാര്‍ : 10 തെറ്റിദ്ധാരണകള്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-9114737669773044154</id><published>2008-06-10T09:41:00.005+05:30</published><updated>2008-06-10T18:53:40.320+05:30</updated><title type='text'>“നവതീരം” എന്ടെ മലയാളം</title><content type='html'>എന്ടെ ഈ മലയാളം വെബ് പൊര്‍ട്ടലിലേക്കു സ്വാഗതം..... മലയാളം ഭാഷ അടിസ്താനമാക്കി ബ്ലൊഗ്ഗിന്ടെ സഹായത്തോടെ സമഗ്രമായ ഒരു ജാലകമാന്നു ഞാന്‍ ഉദ്ദേശിക്കുന്നത്.... ഇതില്‍ മലയാളത്തിലെ വിവിധ തലങ്ങളീലുള്ള വൈരുധ്യമായ ഭാഷാ സ്രിഷ്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌... വിവിധ രീതിയില്‍ സംഭാവന നല്‍കിയിട്ടുള്ള വ്യക്തികളിലൂടെ അമൂല്യമായ ലേഖനങ്ങലും നിരൂപണങ്ങളും കവിതകളും സമകാലീന സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു... വെബ്ബിലെ വിവിധ സൈറ്റുകലില്‍ നിന്നും ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു...മറ്റു വെബ്ബുകളിലെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയതില്‍ പരാതികളോ,അഭിപ്രായവ്യത്യാസങ്ങളോ‍ ഉണ്ടെങ്കില്‍(പകര്‍പ്പവകാശം സംബന്ന്ധിച്ച്......)niyathymp@gmail.com ലൂടെ അറിയിക്കുമല്ലോ.....മലയാളത്തിലെ മുഴുവന്‍ മേഖലകളിലേക്കും വിരല്‍ ചൂണ്ടുന്ന ഈ വെബ് പോര്‍ട്ടല്‍ നിങ്ങള്‍ക്കു പ്രയോജനപ്രതമാകുമെന്നു കരുതട്ടെ.........സ്രിഷ്ടികള്‍ക്കു നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം സ്വീകരിച്ചിട്ടുണ്ടു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങലും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ടു ഈ “നവതീരം” യെന്ന മലയാളം ബ്ലോഗ്ഗ് നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു....................................നിയതി.എം.പി&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-9114737669773044154?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/9114737669773044154/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=9114737669773044154' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/9114737669773044154'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/9114737669773044154'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/06/blog-post_10.html' title='“നവതീരം” എന്ടെ മലയാളം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-150575213639744537</id><published>2008-06-09T13:34:00.000+05:30</published><updated>2008-06-09T13:35:45.017+05:30</updated><title type='text'>സ്വാഗതം</title><content type='html'>""മുറിവുകള്‍ ഹൃദയത്തിലാകുന്നുആണിത്തുമ്പത്തു പിടയുന്ന തിരുശരീരംപാനപാത്രം നിറച്ച പാപത്തിന്റെ ചോരചീട്ടുകൊട്ടാരങ്ങള്‍ക്കുള്ളില്‍മറ്റാരുടെയോ സ്വപ്നങ്ങള്‍;നമ്മളറിയുന്നതേയില്ലഒരു ചോരത്തുള്ളിയില്‍ഹൃദയങ്ങള്‍ നിലച്ച് പോകുന്നതുംഹസ്തരേഖകള്‍ മാഞ്ഞു പോകുന്നതുംശേഷിക്കുന്നത്:ആത്മഹത്യയുടെ ജ്ഞാനസ്നാനം സ്വീകരിച്ചനഗ്നരായ ആത്മാക്കള്‍കുമ്പസാരക്കൂടുകളിലെകെട്ടുപോയ മെഴുകുതിരികളെ പോലെജീവനറ്റ കൈകളും..."" കടപ്പാട് : അനിത (ബ്ലൊഗ് മഴയിലൂടെ..) &lt;a href="http://www.niyathy.co.cc/"&gt;http://www.niyathy.co.cc/&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-150575213639744537?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/150575213639744537/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=150575213639744537' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/150575213639744537'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/150575213639744537'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/06/blog-post_6042.html' title='സ്വാഗതം'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-1307832097233622181.post-1469398353439109488</id><published>2008-06-09T13:26:00.002+05:30</published><updated>2008-06-11T20:27:52.871+05:30</updated><title type='text'>കവിതയില്‍ പുതിയ വിവേകങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://bp0.blogger.com/_AFqJlSnInVA/SE_nmjydZXI/AAAAAAAAANY/kXbqw7NbKCM/s1600-h/malayalam.jpg"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;" src="http://bp0.blogger.com/_AFqJlSnInVA/SE_nmjydZXI/AAAAAAAAANY/kXbqw7NbKCM/s320/malayalam.jpg" border="0" alt="" id="BLOGGER_PHOTO_ID_5210637943518881138" /&gt;&lt;/a&gt;&lt;br /&gt;ഏതു നല്ല കവിയും അയാള്‍ക്കു മാത്രം കാണാന്‍ കഴിയുന്ന ചിലതു കാണുന്നു. അയാള്‍ക്കു മാത്രം കേള്‍ക്കാന്‍ കഴിയുന്ന ചിലതു കേള്‍ക്കുന്നു. അയാള്‍ കാണുതും കേള്‍ക്കുന്നതും നമ്മുടെ ഇടയിലുളളതു തയൊണ്‌. പക്ഷേ, മറ്റാരുടേയും ഇന്ദ്രിയങ്ങള്‍ക്കു പിടിച്ചെടുക്കാന്‍ കഴിയാതിരുന്നത്‌ ഇയാള്‍ പിടിച്ചെടുക്കുന്നു. ഇതിനെ വ്യക്തി അനുഭവം എന്നു വിളിക്കേണ്ട തില്ല. എല്ലാ സമൂഹപ്രക്രിയകളും വ്യക്തികളിലൂടെയാണ്‌ പ്രകാശനം നേടുന്നത്‌. അപരിചിതവും നവീനവുമായ സംവേദനങ്ങള്‍ക്ക്‌ കഴിവുളളവരെ സമൂഹവും കാലവും തന്നെയാണ്‌ സൃഷ്ടിച്ചെടുക്കുന്നത്‌. ആപേക്ഷികസിദ്ധാന്തം ഐന്‍സ്റ്റൈന്റെ മാത്രം സിദ്ധാന്തമല്ലാത്തതു പോലെ, 'മടിയന്മാരുടെ മാനിഫെസ്റ്റോ' ഗോപീകൃഷ്ണന്റെ മാത്രം കവിതയല്ല. ഇവിടെ, കവി മടിയന്മാര്‍ക്കുവേണ്ടി സംസാരിക്കുന്നു. മടിയനെന്ന വാക്കിനു പുതിയ അര്‍ത്ഥം നല്‍കുന്നു. കവികളെല്ലാം മടിയന്മാരാണെന്നു പറയുന്നു. അവര്‍ ഒരു മാത്രയില്‍ അതിലുമേറെ മടിച്ചിരുന്നു്‌ കവിത കാണുന്നു. മടിയന്‍ മല ചുമക്കുന്നില്ല. അവന്‍ കാലത്തിന്റെ ഭാരത്തെ ചുമക്കുന്നു. അതുകൊണ്ടു മടിയന്മാരുടെ സംഘം ചേരല്‍ കാലത്തെ അട്ടിമറിക്കും. വ്യവസ്ഥയുടെ വേഗത്തിന്നൊപ്പം എത്താത്തതിനാലാണ്‌ മടിയനെന്ന വിളിപ്പേരെന്നു്‌ കവി കണ്ടെത്തുന്നു. ഈ ലോകത്തിലുള്ളതെല്ലാം വലിയ വേഗത്തില്‍ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ 'മടിയന്മാരുടെ മാനിഫെസ്റ്റോ' എഴുതുന്നത്‌ വ്യവസ്ഥയുടെ മൂല്യങ്ങളെ പ്രതിരോധിക്കാനുള്ള ഒരു ശ്രമമാണ്‌. മടിയേയും അലസതയേയും എപ്പോഴും തിന്മയോടൊപ്പം ഗണിക്കേണ്ടതില്ലെന്ന തിരുത്തും അത്‌ പ്രതിരോധത്തിനുള്ള ആയുധമാകാമെന്ന കണ്ടെത്ത ലും ഈ കവിതയിലുണ്ട്‌.കവിതയെ പറ്റി പുതിയ കവിയുടെ സ്വപ്നമെന്താണെന്ന ചോദ്യത്തിനു മുന്നില്‍ സ്വയം വിമര്‍ശനത്തിന്റെ വാക്കുകളെഴുതാനാണ്‌; തന്റെ കവിതകളുടെ ന്യായീകരണങ്ങളില്‍ മുഴുകാനല്ല, പി.എന്‍.ഗോപീകൃഷ്ണന്‍ താല്‍പര്യപ്പെട്ടത്‌. തെറ്റിയേക്കാവുന്ന വഴികളെ കുറിച്ച്‌ ദീര്‍ഘദര്‍ശിയാകാന്‍, കേവലം ഭാഷാലീലയായി മാറുന്ന കവിത അരാഷ്ട്രീയവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും കീഴ്പ്പെടുമോ എന്ന ഭീതി പ്രകടിപ്പിക്കാന്‍, കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്നു വേര്‍പെടുത്തുന്ന ലോകത്തിലെ അനീതിയെ കുറിച്ച്‌ അസ്വസ്ഥനാകാന്‍, സാങ്കേതികത അധികാരത്തിന്‌ ന്യായീകരണമാകുമ്പോള്‍ ഉള്‍ക്കാഴ്ചയുടെ ഒരു ബദല്‍ സാങ്കേതികതയായി കവിത മാറണമെന്ന്‌ നിര്‍ദ്ദേശിക്കാന്‍.. .. ഈ കവി സന്നദ്ധനായി. സംയമനവും ആര്‍ജ്ജവവും നിറഞ്ഞ നിലപാടുകളായിരുന്നു അവ. പുതിയ കവികളില്‍ ചിലര്‍, ഉത്തരാധുനികതയുടെ രൂപലക്ഷണങ്ങള്‍ നിഘണ്ടുക്കളില്‍ നിന്നും സിദ്ധാന്തപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ്‌ അതിനുസരിച്ച്‌ കവിത നിര്‍മ്മിച്ചപ്പോള്‍, ഇയാള്‍ കവിതക്കായി ജീവനുള്ള അനുഭവങ്ങള്‍ നേടി. നിസ്സഹായതക്ക്‌ ഇച്ഛയേക്കാള്‍ വേഗംഅതിനാല്‍ അത്‌ മനുഷ്യനോളമല്ലമനുഷ്യന്റെ ഭാവിയോളംവ്യാപിച്ചിരിക്കുന്നു. എി‍ങ്ങനെ നേരിന്റെ മൂലകങ്ങളെ ആവിഷ്ക്കരിച്ചു. നാഗരികതയുടെ കടന്നുകയറ്റത്തിന്നിടയില്‍ മനുഷ്യനു നഷ്ടമാകുന്നവയെ കുറിച്ചുളള ആകുലതകളും വിചാരങ്ങളുമാണ്‌ ഗോപീകൃഷ്ണന്റെ കവിതയുടെ കാതല്‍. പുതിയ നാഗരികതയുടെ ലോകത്ത്‌ നിലനില്‍ക്കുന്ന ഏക മൂല്യം ഉപയോഗക്ഷമതയുടേതു മാത്രമായിരിക്കുന്നു. ലാഭത്തിന്റെ കലനങ്ങള്‍ക്ക്‌ യോജിക്കുന്നവ മാത്രം അരങ്ങത്തു പ്രകാശിക്കുന്നു. ഇവിടെ, ഒരു കവിക്ക്‌ ചെയ്യാനുളളതെന്താണ്‌? അയാള്‍ തമസ്ക്കരിക്കപ്പെടു യാഥാര്‍ത്ഥ്യത്തെ തേടി യാത്രയാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ മൂല്യം വ്യാപാരമൂല്യങ്ങളുടെ ഏകമുഖം മാത്രമല്ലെന്നു പറയുന്നു. യാഥാര്‍ത്ഥ്യവും പ്രയോജനമൂല്യവും ഒത്തുപോകുവയാണോയെന്ന തത്ത്വചിന്തയിലെ പ്രശ്നത്തെ 'ചാള' എന്ന കവിതയില്‍ നമുക്കു വായിച്ചെടുക്കാം. ചാളയെ കവി ജീവനോടെ കണ്ടിട്ടില്ല. വെളളത്തിലെ അതിന്റെ വാഴ്‌വിനെ കുറിച്ച്‌ കവിക്ക്‌ അറിയില്ല. ചാളയുടെ തിളങ്ങുന്ന തൊലിയും ഇരുണ്ട ചങ്കും അറിയുന്ന കവിക്ക്‌ ചാളയുടെ യാഥാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായി അറിയില്ല. യാതൊന്നിന്റേയും യാഥാര്‍ത്ഥ്യം കേവലമായി ആരും അറിയുന്നില്ലെന്നു തന്നെയാണ്‌ കവിത പറയുന്നത്‌. ഇനി അറിയുന്നതോ? അതിന്റെ പ്രയോജനത്തെ കുറിച്ചു മാത്രം. അറിവിനെ അതിന്റെ ഉപയോഗമൂല്യം മാത്രമായി ചുരുക്കുന്നതിനെതിരെ കവി, സന്ദേഹത്തിന്റെയും പ്രതിരോധത്തിന്റേയും വരികള്‍ എഴുതുന്നു. നമ്മെ മനസ്സിലാക്കി എന്ന്‌ ചിലര്‍ പറയുന്നത്‌ വലിയൊരു പാത്രത്തില്‍ തിളയ്ക്കുന്ന എണ്ണയില്‍ വറുത്തെടുക്കാനായിരിക്കുമോ?അകലുന്ന ബന്ധങ്ങളെ കുറിച്ചും ഇല്ലാതാകുന്ന സ്നേഹങ്ങളെ കുറിച്ചും കൂടി ഈ കവിത ധ്വനിപ്പിക്കുന്നു.ഒരു പിരിയാണിയെ കുറിച്ച്‌ കവി എന്തു പറയാനാണ്‌? ഇനി ഈ സന്ദേഹമില്ല. ചക്രങ്ങളാണ്‌ മാനവരാശിയെ മുന്നോട്ടു കുതിപ്പിച്ചതെന്നു പറയുന്നവര്‍, ആധാരം നല്‍കി അവയെ പരിപാലിച്ച പിരിയാണിയെ മറന്നുപോയിരുന്നു. സ്വയം പൊളളിയും പൊടിഞ്ഞും വേഗത്തെ സംരക്ഷിച്ച പിരിയാണി ഇപ്പോള്‍ മനുഷ്യകുലത്തോട്‌ സംസാരിക്കുകയാണ്‌. അടിസ്ഥാനങ്ങളും ആധാരങ്ങളുമില്ലാത്ത ലോകത്തെ കുറിച്ചുള്ള തത്ത്വചിന്തകള്‍ നിര്‍മ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്ന കാലത്ത്‌ നമ്മുടെ ചലനങ്ങള്‍ക്ക്‌ പിരിയാണി നല്‍കിയ ആധാരത്തെ കുറിച്ചു പറയാന്‍ തുനിയുന്ന കവി തന്റെ ദര്‍ശനത്തെ തന്നെയാണ്‌ പ്രഖ്യാപിക്കുന്നത്‌. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഈ കവിതയിലെ പിരിയാണി മാറുന്നു. അത്‌ പ്രകൃതിയുടെ ഒരു തനത്‌ ഘടകം പോലുമല്ല. ഒരു മനുഷ്യസംസ്ക്കാരനിര്‍മ്മിതി. പിരിയാണിയില്‍ പ്രകൃതിയുടെ സര്‍ഗ്ഗാത്മകതയെ വായിച്ചെടുക്കുന്നു കവി മനുഷ്യന്റെ സംസ്ക്കാരത്തെ കൂടി പ്രകൃതിയുടെ ഭാഗമായി വായിച്ചെടുക്കുകയാണ്‌. പിരിയാണിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ടവളെ കാണുന്നു കവി. മനുഷ്യാദ്ധ്വാനവും സംസ്ക്കാരവും മനുഷ്യനും പ്രകൃതിക്കു തന്നെയും എതിരാകുന്ന അന്യവല്‍ക്കരണത്തെ സൂചിപ്പിക്കുന്നു. അങ്ങനെ, മനുഷ്യകുലത്തോടുളള പിരിയാണിയുടെ സംഭാഷണം വിവേകം നിറഞ്ഞ ദര്‍ശനത്തെ സ്വീകരിക്കാനുളള ആഹ്വാനമായി മാറുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറെ കുറിച്ച്‌ എഴുതാതെ ഗോപീകൃഷ്ണന്‍ അന്തോണി ടെറിക്കനെ കുറിച്ച്‌ എഴുതുന്നു. ബാറ്റിനെ തോക്കും പങ്കായവും ചൂലും ഗിത്താറും പതാകയുമാക്കി മാറ്റിയ അന്തോണി ടെറിക്കന്റെ ക്രിക്കറ്റില്‍ പാഡും ഗ്ലൗസും തൊപ്പിയുമില്ല. അതുകൊണ്ടു തന്നെ, അയാള്‍ തെണ്ടുല്‍ക്കറായില്ല. ഗോപീകൃഷ്ണന്റെ കവിതയിലെ അന്തോണി ടെറിക്കന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലില്ല. ഇവിടെ, ഗോപീകൃഷ്ണന്റെ കവിത പ്രാദേശികചരിത്രമെഴുതുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുന്നു. ബൃഹത്ഗ്രന്ഥങ്ങള്‍ക്ക്‌ രേഖപ്പെടുത്താന്‍ കഴിയാഞ്ഞതും കഴിയാത്തതും ഇവിടെ ചെറിയ വരികളില്‍ നാം വായിക്കുന്നു. ചരിത്രത്തില്‍, അറിയപ്പെടാത്തവര്‍ കവിതയിലൂടെ അറിയപ്പെടുന്നു. നാം അകപ്പെട്ടു പോയ അവസ്ഥയെ കുറിച്ചും നമ്മെ കുറിച്ചും നാം തന്നെ വിസ്മരിക്കുമ്പോള്‍, ചരിത്രത്തിന്റെ വിസ്മൃതികള്‍ക്ക്‌ ഇതു കൂടി ത്വരകമാകുന്നുവെന്നു പറയുന്നു. 'ഒരു ഓട്ടോറിക്ഷയുടെ ആത്മഗതം' എന്ന കവിതയിലും നാം വായിക്കുന്നത്‌ ചരിത്രത്തില്‍ രേഖപ്പെടാത്തവയെ കുറിച്ചാണ്‌. ചരിത്രത്തില്‍ രേഖപ്പെടാത്തവയുടെ ആത്മഗതമാണത്‌. നഗരത്തിന്റെ മറവില്ലാത്തസ്ഥലങ്ങളിലും പുറമ്പോക്കിലും കഴിയു ഓട്ടോറിക്ഷയാണ്‌ ഈ നഗരത്തെ ചലിപ്പിക്കുന്നത്‌.'പതിനഞ്ചു വര്‍ഷംഞാന്‍നിനക്കുവേണ്ടി കുരച്ചു. അപരിചിതര്‍ക്ക്‌ദ്വിഭാഷിയായി. അനുയോജ്യര്‍ക്ക്‌പൗരത്വം നല്‍കി. ടൂറിസ്റ്റുകള്‍ക്കുവേണ്ടി നിന്നെ മാദകമായി മാറ്റിയെഴുതി.'എന്നാല്‍, അത്‌ എപ്പോഴും 'പടിക്കുപുറത്തായിരുന്നു', 'സിലബസ്സിനു പുറത്തായിരുന്നു'. കൂലി ചോദിക്കുമ്പോള്‍ 'സമയമായില്ലാപോലും'. പ്രാന്തവല്‍ക്കരിക്കപ്പെട്ട എല്ലാറ്റിനേയും കുറിക്കുന്ന രൂപകമായി ഓട്ടൊറിക്ഷ മാറുന്നു. മടിയെ പ്രതിരോധായുധമെന്ന നിലയ്ക്കു മനസ്സിലാക്കുന്ന കവി 'നുണയനി'ല്‍ നുണയുടെ സത്യം പറയുന്നു.'ഞാന്‍ ഭാവനയുടെ ഒരു എളിയ ഉറവിടം മാത്രം""സത്യമായ ഭാഷ കൊണ്ട്‌ സത്യമായ നുണഞാന്‍സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു."കവി നുണയുടെ നന്മയെ കുറിക്കുന്ന വാക്കുകള്‍ എഴുതുന്നു. വ്യവസ്ഥാപിതത്വവും അധികാരത്തിന്റെ നൃശംസതയും എന്തിനേയും അധാര്‍മ്മികമാക്കുന്നു.;നുണയേയും. "ആരാണ്‌ നുണയെ സ്ഥാപനമാക്കിയത്‌?ലോകക്രമമാക്കിയത്‌?"സത്യത്തേയും നുണയേയും സംബന്ധിച്ച നമ്മുടെ ധാരണകളെ പുതിയ വെളിച്ചത്തില്‍ കാണാനും പരിശോധിക്കാനും ഗോപീകൃഷ്ണന്റെ കവിത പ്രേരകമാകുന്നു.അനശ്വരനാകാന്‍ കൊതിക്കുന്ന പുരുഷനെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുമ്പോള്‍ പുരുഷാധിപത്യവ്യവസ്ഥയുടെ അടിസ്ഥാനത്തെ കുറിച്ചുള്ള ഒരു പുതിയ നിരീക്ഷണമായി അതു മാറുന്നു. പാണ്ഡിത്യത്തെ തുളച്ചുയര്‍ന്ന കോമാളിയാണു താനെന്നു ധരിപ്പിക്കുന്ന കോമാളിയുടെ, ഷണ്ഡത്വത്തെ തോല്‍പിച്ചാണ്‌ താന്‍ വിടനായതെന്നു പറയുന്നവന്റെ വിശ്വാസമില്ലായ്മയാണ്‌ ഈ അധീശത്വവ്യവസ്ഥയെ സൃഷ്ടിക്കുന്നത്‌. പുരുഷാധിപത്യവ്യവസ്ഥക്ക്‌ പുരുഷന്റെ ദൗര്‍ബ്ബല്യങ്ങള്‍ ഒരു വലിയ കാരണമാണെന്നു്‌ കവി പറയുന്നൂ. പ്രകൃതിയില്‍ തോറ്റുപോയവന്റെ അനശ്വരനാകാനുളള കൊതിയാണ്‌, സമഭാവനയെ തോല്‍പിച്ച്‌ നീചമായ അധീശത്വത്തെ സൃഷ്ടിച്ചത്‌. ഒരു പിടക്കോഴി മുട്ടയിട്ട്‌ കൊത്തി വിരിയിച്ച്‌ പരിഹരിക്കുന്ന അനശ്വരതയുടെ പ്രശ്നം അധികാരം കൊണ്ട്‌ പരിഹരിക്കാന്‍ പുരുഷന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.'മടിയന്മാരുടെ മാനിഫെസ്റ്റോ' എന്ന സമാഹാരത്തിലെ മൂന്നിലൊന്നു കവിതകളിലും ഭാഷയെ കുറിച്ചുളള നേര്‍വിചാരങ്ങള്‍ വായിക്കാം. ഭാഷയെ കുറിച്ചും വാക്കിനെ കുറിച്ചുമുളള ചിന്തകള്‍ ഗോപീകൃഷ്ണന്റെ കവിതകളുടെ പ്രധാന ഭാഗമാണ്‌. ഉറങ്ങുന്നതൊഴികെ മറ്റൊന്നും മലയാളത്തിലല്ലാതാകുന്ന മലയാളിയുടെ അവസ്ഥയെ കുറിച്ച്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. ദേശഭാഷ സംസാരിക്കുന്നത്‌ അപമാനകരമായി കരുതുന്ന ഒരു വലിയ മദ്ധ്യവര്‍ഗ്ഗവിഭാഗം അധിവസിക്കുന്ന ദേശത്താണ്‌ ഈ കവി വസിക്കുന്നത്‌. ഈ ദേശഭാഷയിലാണ്‌ ഇയാള്‍ എഴുതുന്നത്‌. ലോകത്തിന്റെ ഏതു കോണിലും ഇറങ്ങുന്ന പുതിയ പുസ്തകങ്ങള്‍ ഈ ദേശത്തെ ബുദ്ധിജീവിയുടെ പക്കല്‍ പെട്ടെന്ന്‌ എത്തിച്ചേരുന്നു. ബുദ്ധിലോകത്ത്‌ അവതരിപ്പിക്കപ്പെടുന്ന എല്ലാ പുതിയ ചിന്തകളും ആദ്യം പഴകിത്തുടങ്ങുന്നത്‌ ഈ ദേശത്താണ്‌. എങ്കിലും, മൗലികമായ ചിന്തകളൊന്നും ഇവിടെ പിറക്കുന്നില്ല, മലയാളി ഇറ്റാലിയന്‍ സിനിമ കാണുകയും ഫ്രഞ്ചു നോവല്‍ വായിക്കുകയും ആന്ധ്രയില്‍ നിന്നു കൊണ്ടുവന്ന അരി കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. എന്നാല്‍, രക്ഷ വറ്റുമ്പോള്‍, ഭാഷയുടെ വാക്കിന്‍ ഗുഹകളില്‍ തിരിച്ചെത്തുന്നവന്‍, ചിലര്‍ പണ്ടേ പ്രാണന്‍ കടഞ്ഞ്‌ കൊത്തിയ ചിത്രങ്ങള്‍ കാണുന്നു. മറ്റൊരു കവിതയില്‍, മരണത്തെ നേരിടുന്ന അക്ഷരങ്ങളെ കുറിച്ച്‌ ഈ കവി പറയുന്നു. ഭാഷയില്‍ നിന്ന്‌ ആദ്യം ഒഴിഞ്ഞുപോകുന്നത്‌ നന്മയെ വഹിക്കുന്ന അക്ഷരങ്ങളാണ്‌. ആദ്യം നന്മ വറ്റുന്നു. പിന്നെ നാശം എളുപ്പമാണ്‌. സ എന്ന അക്ഷരത്തെ കാണാനില്ലെന്ന്‌ ഗോപീകൃഷ്ണന്‍ എഴുതുന്നു. മലയാളത്തിലേക്ക്‌ നന്മയെ കൊണ്ടുവരുന്നത്‌ നടുവൊടിഞ്ഞു തകര്‍ന്നടിഞ്ഞ ഈ കീഴാളനാണ്‌. കീഴാളനായ അക്ഷരത്തെ കുറിച്ചു പറയുന്ന കവി, ഭാഷയുടെ രാഷ്ട്രീയത്തെ വര്‍ഗ്ഗരാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു. ഉയര്‍ച്ച താഴ്ചകളില്ലാത്ത മദ്ധ്യവര്‍ഗ്ഗികളാല്‍ നിബിഡമായ ഭാഷയില്‍ ഈ കീഴാളന്‍ അപ്രസക്തനാകുന്നു. എന്നാല്‍, ഈ നന്മയുടെ വാഹകന്‍ കാഴ്ചയെ നല്ല കാഴ്ചയാക്കി. കേള്‍വിയെ നല്ല കേള്‍വിയാക്കി. തന്ത്രത്തെ സ്വാതന്ത്ര്യമാക്കി. ഗന്ധത്തെ സുഗന്ധമാക്കി. മനം ആഴത്തില്‍ മനസ്സായി. സത്യവും സ്നേഹവും വന്നത്‌ ഈ അക്ഷരത്തിലൂടെയാണ്‌. സ കൊണ്ടു വിളങ്ങിയ വാക്കുകളില്‍ മറ്റ്‌ അക്ഷരങ്ങള്‍ നിരന്ന്‌ അര്‍ത്ഥലോപം വരുന്നു. വ്യാസന്‍ വ്യാജനാകുന്നു. സിന്ധു ഹിന്ദുവാകുന്നു. സമത ചമതയാകുന്നു. അധിനിവേശശക്തികളുടെ ഭാഷ നമ്മുടെ ഭാഷയിലേക്ക്‌ അതിക്രമിച്ചു കയറുന്നു. ഇത്‌ സംസ്ക്കാരങ്ങളുടെ പരസ്പരവിനിമയമല്ല. സമഭാവനയുള്ളവരുടെ പെരുമാറ്റമല്ല. കീഴടക്കാനുളള കടന്നാക്രമണമാണ്‌ .ആദ്യത്തെ വരിയില്‍ പറ്റിയില്ലെങ്കില്‍, നിര്‍ബ്ബന്ധമായും രണ്ടാമത്തെ വരിയിലെങ്കിലും കവിത അതിഭൗതികമായി തീര്‍ന്നിരിക്കണമെന്ന വാശിയോടെ എഴുതുന്നവരുണ്ട്‌. എന്നാല്‍, കവിതയിലെ ഭൗതികതയിലാണ്‌ ഗോപീകൃഷ്ണനു താല്‍പര്യം. കവിതയില്‍ നിന്നും അതിഭൗതികതയുടെ ഭാരമൊഴിക്കാന്‍ ഇയാള്‍ വ്യഗ്രനാകുന്നു. ആപേക്ഷികതയെ വലിച്ചുനീട്ടി ആപേക്ഷികവാദമാക്കുന്ന ഉത്തരാധുനികദാര്‍ശനികപരിസരത്തില്‍ നിന്നും മാറി നിന്നു കൊണ്ട്‌ ഗോപീകൃഷ്ണന്‍ ഒരു "ഫലപ്രശ്നം" അവതരിപ്പിക്കുന്നു. 'പഴങ്ങള്‍ക്കും ഒരു ആപേക്ഷികസിദ്ധാന്തമുണ്ട്‌.കേവലമല്ലാത്ത ഒന്ന്‌ഓരോ പഴത്തിലും നിറയുന്നുണ്ട്‌.'ഈന്തപ്പഴത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇങ്ങനെയൊരു ഉത്തരത്തിലാണ്‌ അവസാനിക്കുന്നത്‌. ഇത്‌ ഭൗതികതയിലുള്ള ഉറപ്പാണ്‌. ഈന്തപ്പഴവും പഴമാണെന്ന പ്രസ്താവനയില്‍ ഈന്തപ്പഴത്തിന്റെ സവിശേഷതകളും വ്യത്യസ്തതകളും രേഖപ്പെടുന്നില്ല. "?അപ്പോള്‍, ഒരു സബര്‍ജല്ലി ആയിരിക്കുകയെത്‌ സബര്‍ജല്ലിയെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌, ഒരു ആപ്പിള്‍ ആയിരിക്കുകയെന്നത്‌ ആപ്പിളിനെ സംബന്ധിച്ചിടത്തോളം സാരമായിട്ടുള്ളതല്ലെന്ന്‌ പറയുകയായിരിക്കും ചെയ്യുന്നത്‌??. 'പഴം' എന്നതു മാത്രമാണ്‌ അവയിലെല്ലാം ഉള്ളതായി അതു കാണുന്നത്‌.. ???. എല്ലാ ഖാനിജങ്ങളും 'പൊതുവില്‍ ഖാനിജ'മാണെ പ്രസ്താവനയില്‍ തന്റെ ശാസ്ത്രത്തെ മുഴുവന്‍ ഒതുക്കി നിര്‍ത്തുന്ന ഭൗതികശാസ്ത്രജ്ഞന്‌ അയാളുടെ ഭാവനയില്‍ മാത്രമേ ഒരു ഖാനിജശാസ്ത്രജ്ഞനായിരിക്കാന്‍ കഴിയൂ" എന്ന 'വിശുദ്ധകുടുംബ'ത്തിലെ വാക്കുകള്‍ ഓര്‍ക്കുക! ആപേക്ഷികതയെ അറിയുന്ന ഗോപീകൃഷ്ണന്റെ കവിത സാമാന്യവല്‍ക്കരണത്തെ നിഷേധിക്കുന്നില്ല താനും. 'വസന്തത്തിന്റെ ഇക്കിളി'യില്‍ ഗോപീകൃഷ്ണന്‍ പുതിയ ലോകത്തിന്റെ ചരിത്രമെഴുതുന്നു. വസ്തുക്കളുടെ യുവത്വം കൊണ്ട്‌ സ്വതന്ത്രമായ ലോകത്തെ കുറിച്ച്‌ കവി പറയുന്നു. ഇവിടെ, ഒന്നിനും ഭാരമില്ല. പിണ്ഡമുളളത്‌ താഴ്‌ന്നുപോകാന്‍ വിധിക്കപ്പെട്ടവയാണ്‌. അതുകൊണ്ട്‌ ഭാരമില്ലായ്മ ശ്രേഷ്ഠതയായി കൊണ്ടാടപ്പെടുകയാണ്‌. അത്‌ എവിടെയും പൊങ്ങിക്കിടക്കാന്‍ സഹായിക്കുന്നു. ചലനം ഒഴുക്കാണ്‌. ചലനത്തെ കുറിച്ചുള്ള മറ്റു ധാരണകളെല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒഴുക്കിനൊത്തു പോവുക. അന്ധമായി നീങ്ങുക. ശലഭജാതികള്‍ നശിച്ചുപോയത്‌ വെറുതെയല്ല. അതിനു കണ്ണുണ്ടായിരുന്നു. കാഴ്ചയുണ്ടായിരുന്നു. കാഴ്ചപ്പാടുണ്ടായിരുന്നു. അന്ധമായത്‌ മാത്രം നിലനില്‍ക്കുന്നു. ആന്ധ്യത്തെ വരിക്കുക. കാഴ്ചപ്പാടുകളില്‍ നിന്ന്‌, ദര്‍ശനത്തില്‍ നിന്ന്‌, പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന്‌ വിമുക്തമായ ലോകത്ത്‌ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിക്കുന്നു. പ്രത്യയശാസ്ത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ഉപഭോഗസംസ്ക്കാരത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക്‌ ഉയര്‍ത്തപ്പെടുകയും അറിവും വിവേകവും അനാവശ്യമാകുകയും ചെയ്യുന്ന ലോകത്തെ കുറിച്ച്‌ ഈ കവി എഴുതുമ്പോള്‍ അത്‌ പ്രബന്ധമാകുന്നു. വ്യവഹാരങ്ങളുടെ വ്യത്യസ്തതകള്‍ നഷ്ടമാകുന്ന അനുഭവത്തിന്‌ നാം സാക്ഷികളാകുന്നു. കവിതയുളളത്‌/കവിതയില്ലാത്തത്‌ എന്ന വ്യവച്ഛേദനത്തെ മറികടക്കാനുള്ള കവിയുടെ ശ്രമത്തിന്റെ ഭാഗമാണിത്‌. സര്‍വ്വസമ്മതം നേടുന്ന കാവ്യഭാഷക്ക്‌ നിരന്തരം പ്രഹരമേല്‍പിക്കാന്‍ ഗോപീകൃഷ്ണന്‍ ശ്രമിക്കുന്നു. സംസ്ക്കാരത്തിന്റെ സങ്കീര്‍ണ്ണതയെ ന്യൂനീകരിക്കുന്ന പ്രവണതകളോട്‌ നിരന്തരം കലഹിക്കാനും അവയില്‍ നിന്നു വിടുതി നേടാനും ഗോപീകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്‌. പുതിയ കവിതയിലെ അയഥാര്‍ത്ഥവിഭജനങ്ങളില്‍ ഗോപീകൃഷ്ണന്റെ കവിത ഉള്‍പ്പെടുന്നുമില്ല. കടപ്പാട്:ബഹു: വിജയകുമാര്‍ ഹരിതകം.കൊം&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/1307832097233622181-1469398353439109488?l=navatheeram.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://navatheeram.blogspot.com/feeds/1469398353439109488/comments/default' title='പോസ്റ്റിന്റെ അഭിപ്രായങ്ങള്‍'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=1307832097233622181&amp;postID=1469398353439109488' title='0 അഭിപ്രായങ്ങള്‍'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1469398353439109488'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/1307832097233622181/posts/default/1469398353439109488'/><link rel='alternate' type='text/html' href='http://navatheeram.blogspot.com/2008/06/blog-post_09.html' title='കവിതയില്‍ പുതിയ വിവേകങ്ങള്‍'/><author><name>നിയതി</name><uri>http://www.blogger.com/profile/02812304082093479117</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='24' src='http://2.bp.blogspot.com/-SGM0eWcIDI0/TYVpA6MbEPI/AAAAAAAAAdk/uKqpi3xS6H8/s220/niyathy.jpg'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://bp0.blogger.com/_AFqJlSnInVA/SE_nmjydZXI/AAAAAAAAANY/kXbqw7NbKCM/s72-c/malayalam.jpg' height='72' width='72'/><thr:total>0</thr:total></entry></feed>
